![](https://ezhuthu.org/wp-content/uploads/2024/07/12.jpg)
![](https://ezhuthu.org/wp-content/uploads/2024/07/11.jpg)
![](https://ezhuthu.org/wp-content/uploads/2024/07/2.jpg)
![](https://ezhuthu.org/wp-content/uploads/2024/07/9.jpg)
FOCUS ARTICLES
View all postsബഹുസ്വരതയെ അംഗീകരിക്കാൻ എന്തിനു മടിക്കുന്നു? – വി.വി. വേണുഗോപാലൻ
ബഹുസ്വരതയെ അംഗീകരിക്കുമ്പോഴാണ്, അടിച്ചമർത്തുമ്പോഴല്ല ജനാധിപത്യം പുലരുകയും സമൂഹത്തിന് കെട്ടുറപ്പുണ്ടാവുകയും ചെയ്യുന്നത്. ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ചും അതിനെ ഭീഷണിപ്പെടുത്തുന്ന ഘടകങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്ന ലേഖനം. ബ്രിട്ടീഷ് മേൽക്കോയ്മയിൽനിന്നു സ്വാതന്ത്ര്യം നേടുമെന്ന് ഏറക്കുറെ ഉറപ്പായപ്പോൾ ഇന്ത്യ നേരിട്ട പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്ന് നാട്ടുരാജ്യങ്ങളുടെ ലയനവുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നു.
Read MoreCOLUMNIST
View all postsപഞ്ചകന്യകളുടെ പരിണാമദശകൾ – ശ്രീവൽസൻ തിയ്യാടി
വിധിയുടെ തിരശ്ശീലക്കു പിന്നിലേക്കു മറഞ്ഞിരുന്ന അഞ്ചു പുരാണനായികമാർ നാലുനൂറ്റാണ്ടിനുശേഷം ഒരേ മഹോത്സവത്തിൽ മുഖംകാട്ടി കഥയാടി. കൂടിയാട്ടം-നങ്ങ്യാർകൂത്ത് വേദിക്ക് നവ്യാനുഭവമായി. നാരീശക്തി കേന്ദ്രപ്രമേയമായുള്ള ആഘോഷാചരണങ്ങളിലാണ് എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം തുടങ്ങി ഭാരതം. ഇതിനു വ്യാഴവട്ടംമുമ്പ് സ്ത്രീപക്ഷരചനകളുടെ ഒരു സവിശേഷനിരയ്ക്ക് അരങ്ങിൽ തിലകക്കുറി ചാർത്താൻ
Read MorePOEM & FICTION
View all postsസത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം ! – ഡോ. പ്രാൺജിത്ത് ബോറാ
ആസ്സാമീസ് കവിത. പരിഭാഷ: രാജൻകൈലാസ് സത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം. ആകാശമൊക്കെയും കാർമേഘപൂരിതമെങ്കിലും കാണുക, പായും നദിയുടെ കലപില കേൾക്കാതെ, കൂടണഞ്ഞീടുന്ന കിളികൾ തൻ ഉല്ലാസകൂജനം ഏറ്റു
ബത്തക്കത്തെയ്യം സുറാബ്
കവിത കുഞ്ഞിത്തെയ്യം കുറുമാട്ടിത്തെയ്യം കൂക്കിവിളിത്തെയ്യം മാപ്ലത്തെയ്യം. തെയ്യങ്ങൾ പലവിധം. അതിനിടയിൽ ഒരു 1ബത്തക്കത്തെയ്യവും. കണ്ടതും കേട്ടതും തെയ്യം. എല്ലാതെയ്യങ്ങൾക്കും ഒരേ പ്രാർത്ഥന. ” ഗുണം വരണം, മാലോകർക്ക്,
കവിതയും ഫുട്ബോൾ കളിയും
“കവിത ഫുട്ബോൾ കളി പോലെയാണ്. വെറുതേ തട്ടിക്കളിച്ചു സമയം പോക്കിയതു കൊണ്ടായില്ല. കൃത്യമായി ഗോളടിക്കണം. കവിതയിലെ ഗോൾ ചെന്നു വീഴുന്നത് അനുവാചകന്റെ മനസ്സിലാണ്. അവിടെയാണ് സാഫല്യം. കവിതയിലെ
ഛായാമരണം കുറ്റാന്വേഷണ നോവലാണോ? – എന്‍.ഇ.സുധീര്‍
മൊഴിയാഴം കുറ്റാന്വേഷണകഥകള്‍ക്ക് സാഹിത്യ തറവാട്ടില്‍ ആരാധകര്‍ ധാരാളമുണ്ട്. ടി.എസ്. എലിയറ്റ് തൊട്ട് എം.ടി. വാസുദേവന്‍ നായര്‍ വരെ ക്രൈം ഫിക്ഷനുകള്‍ വായിച്ചു രസിക്കുന്നവരാണ്. എന്നാല്‍ ഇപ്പോഴും സാഹിത്യമണ്ഡലത്തില്‍
ഒരു കഥ കവിതയുടെ വീട്ടില്‍! – കെ.വി. ബേബി
1982. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ആ കഥ:- ചോരത്തോറ്റം. കഥാകൃത്ത് : എസ്.വി. വേണുഗോപന്‍ നായര്‍. കഥയ്ക്ക് മൂന്നു ഭാഗങ്ങള്‍. ചെറിയൊരാമുഖം, കുറ്റപത്രം, വിധിന്യായം എന്ന ചെറിയൊരു വാല്‍ക്കഷണം.
കെ.എന്‍.എച്ച് 0326… – കെ.എസ്. രതീഷ്
എത്രയും വേഗം ആദ്യ നോവല്‍ പൂര്‍ത്തിയാക്കാനായിരുന്നു എന്റെ ആഗ്രഹം. കഥാനായകന്റെ ജീവിതത്തിലേക്ക് കടക്കാന്‍ അമ്മയും അമ്മാമ്മയും തന്നെ ശരണം. രാത്രിയാഹാരമൊക്കെകഴിഞ്ഞ് വീടിന്റെ മുന്നില്‍ വന്നിരിക്കുന്ന അവരുടെയരികില്‍ ഞാന്‍