FOCUS ARTICLES

View all posts

പ്രശസ്തിയെ തടയാൻ ശ്രമിച്ച് പ്രശസ്തനായൊരാൾ – എന്‍.ഇ.സുധീര്‍

മൊഴിയാഴം പുതിയകാല എഴുത്തുകാർ പ്രശസ്തിയോട് കാണിക്കുന്ന അതിരുവിട്ട അഭിവാഞ്ഛ എന്നെ കുറച്ചൊക്കെ അസ്വസ്ഥനാക്കാറുണ്ട്. സ്വാഭാവികമായി വന്നുചേരുന്ന പ്രശസ്തിയെ ഉൾക്കൊള്ളുന്നതു മനസ്സിലാക്കാം. മറിച്ച്, പ്രശസ്തിക്കായ് എന്തും ചെയ്യാം എന്ന നിലപാടുമാറ്റം പുതിയകാല എഴുത്തുകാർക്കിടയിൽ വ്യാപകമായി കടന്നുവന്നിട്ടുണ്ട്. പ്രശസ്തി ഭാരമാണോ എന്നൊരിക്കൽ ഞാൻ എംടിയോട്

Read More

COLUMNIST

View all posts

അഭദ്രം കെണിക്കാലം – ഡോ. ആർ. സുരേഷ്

നിത്യമായ ഉറക്കം സ്വപ്നാത്മകമായൊരു മറികടക്കലാണ്. സ്ഥലകാലങ്ങളിലാകെ പടർന്നുപിടിച്ചിട്ടുള്ള മഹാസങ്കടമാണ് കവിതയിലാകമാനം  നനഞ്ഞൊലിക്കുന്നത്.  അസംബന്ധവും യുക്തിരഹിതവുമായിപ്പോവുന്ന അവസ്ഥയിലും വ്യവസ്ഥയിലും അന്തർലീനമായിരിക്കുന്ന വൈരുധ്യങ്ങളെയും ചരിത്രവാസ്തവങ്ങളെയുമെല്ലാം എടുത്തുപുറത്തേക്കിടുന്നു.  ഇവയെ മഴഭീഷണിയെന്ന പ്രമേയപരിസരത്തിനകത്ത് പ്രവേശിപ്പിച്ച് രൂപകാത്മകമാക്കുകയാണ്  അൻവറിന്റെ ഈ ഭുജംഗപ്രയാതകാവ്യം. ശീലുകൾ കേട്ടാൽ അതിലങ്ങു മുഴുകുകയും  തുളച്ചുകയറുംപോലെ  

Read More

POEM & FICTION

View all posts

സത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം ! – ഡോ. പ്രാൺജിത്ത് ബോറാ

ആസ്സാമീസ് കവിത. പരിഭാഷ: രാജൻകൈലാസ് സത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം. ആകാശമൊക്കെയും  കാർമേഘപൂരിതമെങ്കിലും കാണുക, പായും നദിയുടെ കലപില കേൾക്കാതെ, കൂടണഞ്ഞീടുന്ന കിളികൾ തൻ ഉല്ലാസകൂജനം ഏറ്റു

ബത്തക്കത്തെയ്യം സുറാബ്

കവിത കുഞ്ഞിത്തെയ്യം കുറുമാട്ടിത്തെയ്യം കൂക്കിവിളിത്തെയ്യം മാപ്ലത്തെയ്യം. തെയ്യങ്ങൾ പലവിധം.  അതിനിടയിൽ ഒരു 1ബത്തക്കത്തെയ്യവും. കണ്ടതും കേട്ടതും തെയ്യം. എല്ലാതെയ്യങ്ങൾക്കും ഒരേ പ്രാർത്ഥന. ” ഗുണം വരണം, മാലോകർക്ക്,

കവിതയും ഫുട്ബോൾ കളിയും

“കവിത ഫുട്ബോൾ കളി പോലെയാണ്. വെറുതേ തട്ടിക്കളിച്ചു സമയം പോക്കിയതു കൊണ്ടായില്ല. കൃത്യമായി ഗോളടിക്കണം. കവിതയിലെ ഗോൾ ചെന്നു വീഴുന്നത് അനുവാചകന്റെ മനസ്സിലാണ്. അവിടെയാണ് സാഫല്യം. കവിതയിലെ

ഛായാമരണം കുറ്റാന്വേഷണ നോവലാണോ?  – എന്‍.ഇ.സുധീര്‍

മൊഴിയാഴം കുറ്റാന്വേഷണകഥകള്‍ക്ക് സാഹിത്യ തറവാട്ടില്‍ ആരാധകര്‍ ധാരാളമുണ്ട്. ടി.എസ്. എലിയറ്റ് തൊട്ട് എം.ടി. വാസുദേവന്‍ നായര്‍ വരെ ക്രൈം ഫിക്ഷനുകള്‍ വായിച്ചു രസിക്കുന്നവരാണ്. എന്നാല്‍ ഇപ്പോഴും സാഹിത്യമണ്ഡലത്തില്‍

ഒരു കഥ കവിതയുടെ വീട്ടില്‍! – കെ.വി. ബേബി

1982. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ആ കഥ:- ചോരത്തോറ്റം. കഥാകൃത്ത് : എസ്.വി. വേണുഗോപന്‍ നായര്‍. കഥയ്ക്ക് മൂന്നു ഭാഗങ്ങള്‍. ചെറിയൊരാമുഖം, കുറ്റപത്രം, വിധിന്യായം എന്ന ചെറിയൊരു വാല്‍ക്കഷണം.

കെ.എന്‍.എച്ച് 0326… – കെ.എസ്. രതീഷ്

എത്രയും വേഗം ആദ്യ നോവല്‍ പൂര്‍ത്തിയാക്കാനായിരുന്നു എന്റെ ആഗ്രഹം. കഥാനായകന്റെ ജീവിതത്തിലേക്ക് കടക്കാന്‍ അമ്മയും അമ്മാമ്മയും തന്നെ ശരണം. രാത്രിയാഹാരമൊക്കെകഴിഞ്ഞ് വീടിന്റെ മുന്നില്‍ വന്നിരിക്കുന്ന അവരുടെയരികില്‍ ഞാന്‍