



FOCUS ARTICLES
View all postsകുറുപ്പാശാനും മുടിയേറ്റിന്റെ ലോകവും – ഇ.സി.സുരേഷ്
കല/കിരീടംവച്ച കല ചാലക്കുടിയുടെ സാംസ്കാരിക പൈതൃകത്തിൽ അനുഷ്ഠാനകലയുടെ തനിമ പതിപ്പിച്ച മുടിയേറ്റ് എന്ന കലാരൂപത്തെയും, അതിനെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച കിഴക്കേവാരണാട്ട് നാരായണക്കുറുപ്പിനെ പരിചയപ്പെടുത്തുന്ന ലേഖനം. അതോടൊപ്പം മുടിയേറ്റിന്റെ ചരിത്രപശ്ചാത്തലം, ഐതിഹ്യം, അവതരണരീതികൾ, സാമൂഹികപ്രസക്തി തുടങ്ങിയവയും വിശദീകരിക്കുന്നു. ചാലക്കുടിയുടെ സാംസ്കാരികഭൂപടത്തിൽ അനുഷ്ഠാനകലയുടെ
Read MoreCOLUMNIST
View all postsപ്രത്യാശയുടെ മുഖം – ഡോ.കെ.എം. മാത്യു കുരിശ്ശുംമൂട്ടില്‍
കത്തോലിക്കാസഭയുടെ അമരക്കാരനും ലാളിത്യത്തിന്റെ പ്രതീകവുമായ ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥയാണ് ‘പ്രത്യാശ’ (Hope). ജീവിച്ചിരിക്കുമ്പോൾ ഒരു മാർപാപ്പ പ്രസിദ്ധപ്പെടുത്തുന്ന ആദ്യത്തെ ആത്മകഥയെന്ന നിലയിലും, പ്രത്യാശയുടെ ജൂബിലിവർഷമായ 2025-ൽ പുറത്തിറങ്ങിയെന്നതിനാലും ഈ ഗ്രന്ഥം ചരിത്രപരമാണ്. ഇറ്റാലിയൻ പത്രപ്രവർത്തകൻ കാർലോ മുസ്സോയുമായുള്ള ദീർഘസംഭാഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ
Read MorePOEM & FICTION
View all postsമാരിയമ്മ
കഥ/ സുരേന്ദ്രൻ മങ്ങാട്ട് ഗോവിന്ദാപുരത്ത് ബസ്സിറങ്ങി, സാവധാനം നടന്ന് പുതൂർ തെരുവിൽ എത്തുമ്പോൾ എന്റെ ശ്വാസഗതി വർധിച്ചിരുന്നു. തെരുവിന്റെ തുടക്കത്തിലുള്ള പെട്ടിക്കടയുടമയെ കണ്ടതും തമിഴനാണെന്ന തിരിച്ചറിവിൽ പേഴ്‌സിൽനിന്നു
സത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം ! – ഡോ. പ്രാൺജിത്ത് ബോറാ
ആസ്സാമീസ് കവിത. പരിഭാഷ: രാജൻകൈലാസ് സത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം. ആകാശമൊക്കെയും കാർമേഘപൂരിതമെങ്കിലും കാണുക, പായും നദിയുടെ കലപില കേൾക്കാതെ, കൂടണഞ്ഞീടുന്ന കിളികൾ തൻ ഉല്ലാസകൂജനം ഏറ്റു
ബത്തക്കത്തെയ്യം സുറാബ്
കവിത കുഞ്ഞിത്തെയ്യം കുറുമാട്ടിത്തെയ്യം കൂക്കിവിളിത്തെയ്യം മാപ്ലത്തെയ്യം. തെയ്യങ്ങൾ പലവിധം. അതിനിടയിൽ ഒരു 1ബത്തക്കത്തെയ്യവും. കണ്ടതും കേട്ടതും തെയ്യം. എല്ലാതെയ്യങ്ങൾക്കും ഒരേ പ്രാർത്ഥന. ” ഗുണം വരണം, മാലോകർക്ക്,
കവിതയും ഫുട്ബോൾ കളിയും
“കവിത ഫുട്ബോൾ കളി പോലെയാണ്. വെറുതേ തട്ടിക്കളിച്ചു സമയം പോക്കിയതു കൊണ്ടായില്ല. കൃത്യമായി ഗോളടിക്കണം. കവിതയിലെ ഗോൾ ചെന്നു വീഴുന്നത് അനുവാചകന്റെ മനസ്സിലാണ്. അവിടെയാണ് സാഫല്യം. കവിതയിലെ
ഛായാമരണം കുറ്റാന്വേഷണ നോവലാണോ? – എന്‍.ഇ.സുധീര്‍
മൊഴിയാഴം കുറ്റാന്വേഷണകഥകള്‍ക്ക് സാഹിത്യ തറവാട്ടില്‍ ആരാധകര്‍ ധാരാളമുണ്ട്. ടി.എസ്. എലിയറ്റ് തൊട്ട് എം.ടി. വാസുദേവന്‍ നായര്‍ വരെ ക്രൈം ഫിക്ഷനുകള്‍ വായിച്ചു രസിക്കുന്നവരാണ്. എന്നാല്‍ ഇപ്പോഴും സാഹിത്യമണ്ഡലത്തില്‍
ഒരു കഥ കവിതയുടെ വീട്ടില്‍! – കെ.വി. ബേബി
1982. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ആ കഥ:- ചോരത്തോറ്റം. കഥാകൃത്ത് : എസ്.വി. വേണുഗോപന്‍ നായര്‍. കഥയ്ക്ക് മൂന്നു ഭാഗങ്ങള്‍. ചെറിയൊരാമുഖം, കുറ്റപത്രം, വിധിന്യായം എന്ന ചെറിയൊരു വാല്‍ക്കഷണം.