FOCUS ARTICLES

View all posts

പണിയപ്പെരുമ, വേറിട്ട ഒരു വംശീയപഠനം – ജോൺ തോമസ്

ജോർജ് തേനാടിക്കുളം എസ്.ജെ രചിച്ച്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധപ്പെടുത്തിയ,  “പണിയപ്പെരുമ – ഒരു വംശീയ സംഗീതപഠനം”  എന്ന ഗ്രന്ഥം കേവലം അനായാസമായി സംഭവിച്ച ഒരു കൃതിയല്ല. വൈജ്ഞാനിക പഠനമേഖലയിൽ സംഭവിക്കേണ്ട സമർപ്പണവും ത്യാഗവും ക്ഷമയും സൂക്ഷ്മതയും ആത്മാർത്ഥതയും എല്ലാം ഈ

Read More

COLUMNIST

View all posts

അതിര്‍ത്തികൾ – സച്ചിദാനന്ദൻ

“എല്ലാറ്റിനും ഒരതിര്‍ത്തിയുണ്ട്.” പൊക്കം കൂടിയയാൾ തന്നോടു അങ്ങനെ  പറഞ്ഞപ്പോഴാണ് ആ അഞ്ചരയടിക്കാരൻ  ‘അതിര്‍ത്തി’ എന്ന വാക്കിന്റെ അര്‍ത്ഥങ്ങളെക്കുറിച്ച് ആദ്യമായി ആലോചിക്കാൻ തുടങ്ങിയത്: ആ വാക്ക് ആദ്യമായി കേട്ടയാളെപ്പോലെ.  അതിര്‍ത്തികളെക്കുറിച്ച് അയാൾ കുട്ടിക്കാലം മുതലേ കേട്ടിരുന്നു. അച്ഛൻ വേലി കെട്ടുമ്പോഴെല്ലാം അയല്‍ക്കാരനുമായി അതിര്‍ത്തിയെച്ചൊല്ലി

Read More

POEM & FICTION

View all posts

സത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം ! – ഡോ. പ്രാൺജിത്ത് ബോറാ

ആസ്സാമീസ് കവിത. പരിഭാഷ: രാജൻകൈലാസ് സത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം. ആകാശമൊക്കെയും  കാർമേഘപൂരിതമെങ്കിലും കാണുക, പായും നദിയുടെ കലപില കേൾക്കാതെ, കൂടണഞ്ഞീടുന്ന കിളികൾ തൻ ഉല്ലാസകൂജനം ഏറ്റു

ബത്തക്കത്തെയ്യം സുറാബ്

കവിത കുഞ്ഞിത്തെയ്യം കുറുമാട്ടിത്തെയ്യം കൂക്കിവിളിത്തെയ്യം മാപ്ലത്തെയ്യം. തെയ്യങ്ങൾ പലവിധം.  അതിനിടയിൽ ഒരു 1ബത്തക്കത്തെയ്യവും. കണ്ടതും കേട്ടതും തെയ്യം. എല്ലാതെയ്യങ്ങൾക്കും ഒരേ പ്രാർത്ഥന. ” ഗുണം വരണം, മാലോകർക്ക്,

കവിതയും ഫുട്ബോൾ കളിയും

“കവിത ഫുട്ബോൾ കളി പോലെയാണ്. വെറുതേ തട്ടിക്കളിച്ചു സമയം പോക്കിയതു കൊണ്ടായില്ല. കൃത്യമായി ഗോളടിക്കണം. കവിതയിലെ ഗോൾ ചെന്നു വീഴുന്നത് അനുവാചകന്റെ മനസ്സിലാണ്. അവിടെയാണ് സാഫല്യം. കവിതയിലെ

ഛായാമരണം കുറ്റാന്വേഷണ നോവലാണോ?  – എന്‍.ഇ.സുധീര്‍

മൊഴിയാഴം കുറ്റാന്വേഷണകഥകള്‍ക്ക് സാഹിത്യ തറവാട്ടില്‍ ആരാധകര്‍ ധാരാളമുണ്ട്. ടി.എസ്. എലിയറ്റ് തൊട്ട് എം.ടി. വാസുദേവന്‍ നായര്‍ വരെ ക്രൈം ഫിക്ഷനുകള്‍ വായിച്ചു രസിക്കുന്നവരാണ്. എന്നാല്‍ ഇപ്പോഴും സാഹിത്യമണ്ഡലത്തില്‍

ഒരു കഥ കവിതയുടെ വീട്ടില്‍! – കെ.വി. ബേബി

1982. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ആ കഥ:- ചോരത്തോറ്റം. കഥാകൃത്ത് : എസ്.വി. വേണുഗോപന്‍ നായര്‍. കഥയ്ക്ക് മൂന്നു ഭാഗങ്ങള്‍. ചെറിയൊരാമുഖം, കുറ്റപത്രം, വിധിന്യായം എന്ന ചെറിയൊരു വാല്‍ക്കഷണം.

കെ.എന്‍.എച്ച് 0326… – കെ.എസ്. രതീഷ്

എത്രയും വേഗം ആദ്യ നോവല്‍ പൂര്‍ത്തിയാക്കാനായിരുന്നു എന്റെ ആഗ്രഹം. കഥാനായകന്റെ ജീവിതത്തിലേക്ക് കടക്കാന്‍ അമ്മയും അമ്മാമ്മയും തന്നെ ശരണം. രാത്രിയാഹാരമൊക്കെകഴിഞ്ഞ് വീടിന്റെ മുന്നില്‍ വന്നിരിക്കുന്ന അവരുടെയരികില്‍ ഞാന്‍