focus articles
Back to homepageകുറുപ്പാശാനും മുടിയേറ്റിന്റെ ലോകവും – ഇ.സി.സുരേഷ്
കല/കിരീടംവച്ച കല ചാലക്കുടിയുടെ സാംസ്കാരിക പൈതൃകത്തിൽ അനുഷ്ഠാനകലയുടെ തനിമ പതിപ്പിച്ച മുടിയേറ്റ് എന്ന കലാരൂപത്തെയും, അതിനെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച കിഴക്കേവാരണാട്ട് നാരായണക്കുറുപ്പിനെ പരിചയപ്പെടുത്തുന്ന ലേഖനം. അതോടൊപ്പം മുടിയേറ്റിന്റെ ചരിത്രപശ്ചാത്തലം, ഐതിഹ്യം, അവതരണരീതികൾ, സാമൂഹികപ്രസക്തി തുടങ്ങിയവയും വിശദീകരിക്കുന്നു. ചാലക്കുടിയുടെ സാംസ്കാരികഭൂപടത്തിൽ അനുഷ്ഠാനകലയുടെ ഗരിമ ചാർത്തിക്കൊടുത്ത ഒരു പേരുണ്ട് – കിഴക്കേവാരണാട്ട് നാരായണക്കുറുപ്പ്. നാട്ടുകാർക്കും കലാലോകത്തിനും ഒരുപോലെ
Read Moreകഥയുടെ കാല്‍ച്ചിലമ്പൊച്ചുകൾ – എം.വി.ഷാജി
വടക്കൻ കേരളത്തിന്റെ സാഹിത്യത്തിനും ചിത്രകലയ്ക്കും നാടകത്തിനും സിനിമയ്ക്കും മറ്റു കലാരൂപങ്ങള്‍ക്കുമെല്ലാം തെയ്യപ്പുരാവൃത്തങ്ങളുമായുള്ള നാഭീനാളബന്ധം മുറിച്ചുമാറ്റാൻ കഴിയാത്തതാണ്. ഈ സാമൂഹിക-സാംസ്കാരിക ജീവിതം മലയാള കഥാസാഹിത്യത്തിലും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അനുഭവരാശിയിലും ആത്മാവിലും എന്നല്ല, ശരാശരി വടക്കേ മലബാറുകാരന്റെ രക്തത്തിൽപ്പോലും തെയ്യവും തോറ്റവും ഒക്കെ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്.തെയ്യത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട മലയാള ചെറുകഥകളിലൂടെയുള്ള സഞ്ചാരം അധഃസ്ഥിതന്റെയും പാര്‍ശ്വവല്‍കൃതന്റെയും വിമോചനസ്വപ്നങ്ങളെയും പ്രതിരോധത്തെയും തോറ്റിയുണര്‍ത്തിയ ഗോത്രവീര്യത്തിന്റെ
Read Moreഎന്റെ ഹൃദയത്തിലെ പാപ്പ – ഷൗക്കത്ത്
കീർത്തിമത്തായ ജന്മപരമ്പരയിൽ വന്നുപിറന്ന ഒരു നനവായിരുന്നു ഫ്രാൻസിസ് പാപ്പ. പാപ്പ ശരീരം വെടിഞ്ഞെങ്കിലും ചേർത്തു പിടിക്കുന്ന, ചേർന്നിരിക്കുന്ന ഹൃദയസാന്നിധ്യമായി എന്നും നമുക്കൊപ്പമുണ്ടാകും. ചിന്തകളെക്കാൾ, വാക്കുകളെക്കാൾ, പ്രവൃത്തികളെക്കാൾ നമ്മെ സ്വാധീനിക്കുന്ന ആഴമേറിയ അനുഭവമാണ് സാന്നിധ്യം. വെറുതെ ഒന്നു കാണുമ്പോൾത്തന്നെ അടിമുടി തൊടുന്ന സൗമ്യവും ശാന്തവുമായ സാന്നിധ്യം. ഏതു ദേശത്ത്, ഏതു മതത്തിൽ, ഏത് ആശയത്തിൽ പിറന്നു എന്നതോ
Read Moreസിസ്റ്റർ മേരി ബനീഞ്ഞ കവിതയുടെയും വിശ്വാസത്തിന്റെയും പാതയിൽ – സെലിൻ ചാൾസ്
മലയാളസാഹിത്യത്തിൽ, പ്രത്യേകിച്ച് മതപരമായ ചിട്ടവട്ടങ്ങൾ കർശനമായിരുന്ന ഒരു കാലഘട്ടത്തിൽ, കവിതയുടെയും വിശ്വാസത്തിന്റെയും വഴികളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സിസ്റ്റർ മേരി ബനീഞ്ഞയുടെ ജീവിതത്തിലേക്കും അതുല്യമായ സാഹിത്യ സംഭാവനകളിലേക്കും വെളിച്ചം വീശുന്ന ലേഖനം. സന്യാസജീവിതത്തിന്റെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട്, പ്രകൃതിയെയും ജീവിതത്തെയും ദാർശനികമായി നോക്കിക്കണ്ട അവരുടെ കാവ്യജീവിതം പ്രതിരോധത്തിന്റെയും അർപ്പണബോധത്തിന്റെയും അടയാളപ്പെടുത്തൽകൂടിയാണ്. മേരി ജോൺ തോട്ടം എന്ന പെൺകുട്ടി സിസ്റ്റർ
Read Moreകവിതയുടെയും വിശ്വാസത്തിന്റെയും പാതയിൽ – സിസ്റ്റർ മേരി ബനീഞ്ഞ
ഓര്‍മ/ സെലിൻ ചാൾസ് മലയാളസാഹിത്യത്തിൽ, പ്രത്യേകിച്ച് മതപരമായ ചിട്ടവട്ടങ്ങൾ കർശനമായിരുന്ന ഒരു കാലഘട്ടത്തിൽ, കവിതയുടെയും വിശ്വാസത്തിന്റെയും വഴികളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സിസ്റ്റർ മേരി ബനീഞ്ഞയുടെ ജീവിതത്തിലേക്കും അതുല്യമായ സാഹിത്യ സംഭാവനകളിലേക്കും വെളിച്ചം വീശുന്ന ലേഖനം. സന്യാസജീവിതത്തിന്റെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട്, പ്രകൃതിയെയും ജീവിതത്തെയും ദാർശനികമായി നോക്കിക്കണ്ട അവരുടെ കാവ്യജീവിതം പ്രതിരോധത്തിന്റെയും അർപ്പണബോധത്തിന്റെയും അടയാളപ്പെടുത്തൽകൂടിയാണ്. മേരി ജോൺ തോട്ടം
Read More