FOCUS ARTICLES

View all posts

കടൽഖനനം കേരളതീരത്ത് വിനാശത്തിന്റെ കാറ്റ് വീശുമോ? – ചാള്‍സ് ജോര്‍ജ്

കേരളത്തിന്റെ തീരദേശ മേഖലയെയും മത്സ്യബന്ധനത്തെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്ന നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണ്. ഗുജറാത്ത്, കേരളം, ആൻഡമാൻ എന്നിവിടങ്ങളിലെ കടലിൽ ഖനനം നടത്താനുള്ള അനുമതി സ്വകാര്യ കമ്പനികൾക്ക് നൽകാനുള്ള തീരുമാനം, രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളെ കോർപ്പറേറ്റുകൾക്ക് യഥേഷ്ടം ചൂഷണം ചെയ്യാൻ അവസരം

Read More

COLUMNIST

View all posts

ഒറ്റമുറിവീട്

മരുന്നിലകളും മുറിവുകളും പരസ്പരം ഭേദമാക്കുന്നിടം മണ്ണുമായുള്ള ബന്ധം ജൈവമായി നിലനിറുത്തുന്നവരുടെ ജീവിതനാടകം  അനാവരണം ചെയ്യപ്പെടുന്ന അരങ്ങ്. ചെളിയും വിത്തുകളും ചെടികളും വെള്ളവും  മരിച്ചുപോയവരും ദൈവങ്ങളും പ്രാർത്ഥനകളും സ്വത്വവും സമൂഹവും അധ്വാനവും ഭക്ഷണവും കല്ലുകളും കൊണ്ട് രൂപം കൊടുത്തത്. “ഞങ്ങളുടെ ഒറ്റമുറിവീടുകളിൽ വീട്ടുസാധനങ്ങളും

Read More

POEM & FICTION

View all posts

മാരിയമ്മ

കഥ/ സുരേന്ദ്രൻ മങ്ങാട്ട്‌ ഗോവിന്ദാപുരത്ത്‌ ബസ്സിറങ്ങി, സാവധാനം നടന്ന്‌ പുതൂർ തെരുവിൽ എത്തുമ്പോൾ എന്റെ ശ്വാസഗതി വർധിച്ചിരുന്നു. തെരുവിന്റെ തുടക്കത്തിലുള്ള പെട്ടിക്കടയുടമയെ കണ്ടതും തമിഴനാണെന്ന തിരിച്ചറിവിൽ പേഴ്‌സിൽനിന്നു

സത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം ! – ഡോ. പ്രാൺജിത്ത് ബോറാ

ആസ്സാമീസ് കവിത. പരിഭാഷ: രാജൻകൈലാസ് സത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം. ആകാശമൊക്കെയും  കാർമേഘപൂരിതമെങ്കിലും കാണുക, പായും നദിയുടെ കലപില കേൾക്കാതെ, കൂടണഞ്ഞീടുന്ന കിളികൾ തൻ ഉല്ലാസകൂജനം ഏറ്റു

ബത്തക്കത്തെയ്യം സുറാബ്

കവിത കുഞ്ഞിത്തെയ്യം കുറുമാട്ടിത്തെയ്യം കൂക്കിവിളിത്തെയ്യം മാപ്ലത്തെയ്യം. തെയ്യങ്ങൾ പലവിധം.  അതിനിടയിൽ ഒരു 1ബത്തക്കത്തെയ്യവും. കണ്ടതും കേട്ടതും തെയ്യം. എല്ലാതെയ്യങ്ങൾക്കും ഒരേ പ്രാർത്ഥന. ” ഗുണം വരണം, മാലോകർക്ക്,

കവിതയും ഫുട്ബോൾ കളിയും

“കവിത ഫുട്ബോൾ കളി പോലെയാണ്. വെറുതേ തട്ടിക്കളിച്ചു സമയം പോക്കിയതു കൊണ്ടായില്ല. കൃത്യമായി ഗോളടിക്കണം. കവിതയിലെ ഗോൾ ചെന്നു വീഴുന്നത് അനുവാചകന്റെ മനസ്സിലാണ്. അവിടെയാണ് സാഫല്യം. കവിതയിലെ

ഛായാമരണം കുറ്റാന്വേഷണ നോവലാണോ?  – എന്‍.ഇ.സുധീര്‍

മൊഴിയാഴം കുറ്റാന്വേഷണകഥകള്‍ക്ക് സാഹിത്യ തറവാട്ടില്‍ ആരാധകര്‍ ധാരാളമുണ്ട്. ടി.എസ്. എലിയറ്റ് തൊട്ട് എം.ടി. വാസുദേവന്‍ നായര്‍ വരെ ക്രൈം ഫിക്ഷനുകള്‍ വായിച്ചു രസിക്കുന്നവരാണ്. എന്നാല്‍ ഇപ്പോഴും സാഹിത്യമണ്ഡലത്തില്‍

ഒരു കഥ കവിതയുടെ വീട്ടില്‍! – കെ.വി. ബേബി

1982. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ആ കഥ:- ചോരത്തോറ്റം. കഥാകൃത്ത് : എസ്.വി. വേണുഗോപന്‍ നായര്‍. കഥയ്ക്ക് മൂന്നു ഭാഗങ്ങള്‍. ചെറിയൊരാമുഖം, കുറ്റപത്രം, വിധിന്യായം എന്ന ചെറിയൊരു വാല്‍ക്കഷണം.