FOCUS ARTICLES
View all postsവിളവിറക്കാതെ നൂറുമേനി കൊയ്യുന്ന രാഷ്ട്രീയം കളമൊരുക്കാൻ വിവര സാങ്കേതികവിദ്യയും – ഡോ.മേരി ജോർജ്
ഇന്ത്യയുടെ മതേതര, ബഹുസ്വര, ജനാധിപത്യം അതിവേഗം പാളംതെറ്റി ഓടിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യലബ്ധിയുടെ നാളുകളിൽ ശക്തമായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ അടിത്തറ ചിട്ടപ്പെടുത്താൻ, അതുവരെ നയിച്ച നേതാക്കന്മാർതന്നെ ഭഗീരഥപ്രയത്നത്തിലായിരുന്നു. ആരായിരുന്നു ആ നേതാക്കന്മാർ? നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ, വിദേശവസ്തു തിരസ്കരണത്തിലൂടെ, ദണ്ഡി ഉപ്പുസത്യഗ്രഹത്തിലൂടെ, ക്വിറ്റ് ഇന്ത്യ സമരത്തിലൂടെ, ക്ലിഷ്ടവും
Read MoreCOLUMNIST
View all postsസത്യത്തിന്റെ മുഖംമൂടി ധരിച്ച വഞ്ചന – ഡോ.ദിവ്യ എസ്.വിദ്യാധരൻ
ഡീപ്ഫേക്കുകൾ “Nobody is going to pour the truth into your head. It is something you have to find for yourself.” Noam Chomsky മനുഷ്യന്റെ ബുദ്ധിപരമായ കഴിവുകളെ എങ്ങനെ കൃത്രിമമായി അനുകരിക്കാൻ കഴിയും എന്നൊരു
Read MorePOEM & FICTION
View all postsസത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം ! – ഡോ. പ്രാൺജിത്ത് ബോറാ
ആസ്സാമീസ് കവിത. പരിഭാഷ: രാജൻകൈലാസ് സത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം. ആകാശമൊക്കെയും കാർമേഘപൂരിതമെങ്കിലും കാണുക, പായും നദിയുടെ കലപില കേൾക്കാതെ, കൂടണഞ്ഞീടുന്ന കിളികൾ തൻ ഉല്ലാസകൂജനം ഏറ്റു
ബത്തക്കത്തെയ്യം സുറാബ്
കവിത കുഞ്ഞിത്തെയ്യം കുറുമാട്ടിത്തെയ്യം കൂക്കിവിളിത്തെയ്യം മാപ്ലത്തെയ്യം. തെയ്യങ്ങൾ പലവിധം. അതിനിടയിൽ ഒരു 1ബത്തക്കത്തെയ്യവും. കണ്ടതും കേട്ടതും തെയ്യം. എല്ലാതെയ്യങ്ങൾക്കും ഒരേ പ്രാർത്ഥന. ” ഗുണം വരണം, മാലോകർക്ക്,
കവിതയും ഫുട്ബോൾ കളിയും
“കവിത ഫുട്ബോൾ കളി പോലെയാണ്. വെറുതേ തട്ടിക്കളിച്ചു സമയം പോക്കിയതു കൊണ്ടായില്ല. കൃത്യമായി ഗോളടിക്കണം. കവിതയിലെ ഗോൾ ചെന്നു വീഴുന്നത് അനുവാചകന്റെ മനസ്സിലാണ്. അവിടെയാണ് സാഫല്യം. കവിതയിലെ
ഛായാമരണം കുറ്റാന്വേഷണ നോവലാണോ? – എന്‍.ഇ.സുധീര്‍
മൊഴിയാഴം കുറ്റാന്വേഷണകഥകള്‍ക്ക് സാഹിത്യ തറവാട്ടില്‍ ആരാധകര്‍ ധാരാളമുണ്ട്. ടി.എസ്. എലിയറ്റ് തൊട്ട് എം.ടി. വാസുദേവന്‍ നായര്‍ വരെ ക്രൈം ഫിക്ഷനുകള്‍ വായിച്ചു രസിക്കുന്നവരാണ്. എന്നാല്‍ ഇപ്പോഴും സാഹിത്യമണ്ഡലത്തില്‍
ഒരു കഥ കവിതയുടെ വീട്ടില്‍! – കെ.വി. ബേബി
1982. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ആ കഥ:- ചോരത്തോറ്റം. കഥാകൃത്ത് : എസ്.വി. വേണുഗോപന്‍ നായര്‍. കഥയ്ക്ക് മൂന്നു ഭാഗങ്ങള്‍. ചെറിയൊരാമുഖം, കുറ്റപത്രം, വിധിന്യായം എന്ന ചെറിയൊരു വാല്‍ക്കഷണം.
കെ.എന്‍.എച്ച് 0326… – കെ.എസ്. രതീഷ്
എത്രയും വേഗം ആദ്യ നോവല്‍ പൂര്‍ത്തിയാക്കാനായിരുന്നു എന്റെ ആഗ്രഹം. കഥാനായകന്റെ ജീവിതത്തിലേക്ക് കടക്കാന്‍ അമ്മയും അമ്മാമ്മയും തന്നെ ശരണം. രാത്രിയാഹാരമൊക്കെകഴിഞ്ഞ് വീടിന്റെ മുന്നില്‍ വന്നിരിക്കുന്ന അവരുടെയരികില്‍ ഞാന്‍