



FOCUS ARTICLES
View all postsമാഗ്നകാർട്ട പൗരസ്വാതന്ത്ര്യരേഖയുടെ എണ്ണൂറ് വർഷങ്ങൾ – ബിനോയ് പിച്ചളക്കാട്ട്
മാഗ്നകാർട്ടയുടെ പ്രതീകാത്മകത, അതിന്റെ യഥാർത്ഥ ഉള്ളടക്കത്തെക്കാൾ വളരെ ശക്തമാണ്. ചരിത്രത്തിലുടനീളം, വിവിധ പ്രസ്ഥാനങ്ങളും വ്യക്തികളും ഇതിനെ തങ്ങളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചിഹ്നമായി ഉപയോഗിച്ചിട്ടുണ്ട്. ഇന്ന്,എണ്ണൂറ് വർഷങ്ങൾക്കിപ്പുറവുംമാഗ്നകാർട്ടയുടെ ചരിത്രപരമായ പ്രാധാന്യം അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും, അതിന്റെ നിയമപരമായ പ്രയോഗം പരിമിതമാണ്. എന്നിരുന്നാലും, നിയമവാഴ്ചയുടെയും
Read MoreCOLUMNIST
View all postsതോട്ടിയുടെ മകൻ കാലാതീതമായ പ്രസക്തി – എം.കെ.സാനൂ
മലയാള സാഹിത്യത്തിലെ കുട്ടനാടിന്റെ ഇതിഹാസകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ ‘തോട്ടിയുടെ മകൻ’ എന്ന നോവലിനെക്കുറിച്ചുള്ള വിശകലനം. കേസരി എ. ബാലകൃഷ്ണപിള്ളയുടെ സ്വാധീനം, നോവലിന്റെ ഇതിവൃത്തം, കഥാപാത്രങ്ങൾ, പ്രമേയം, ശൈലി, സാമൂഹിക പ്രസക്തി, കാലാതീതമൂല്യം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം കൂടാതെ തകഴിയുടെ സാഹിത്യജീവിതത്തെയും രചനാശൈലിയെയുംകുറിച്ചുള്ള
Read MorePOEM & FICTION
View all postsമാരിയമ്മ
കഥ/ സുരേന്ദ്രൻ മങ്ങാട്ട് ഗോവിന്ദാപുരത്ത് ബസ്സിറങ്ങി, സാവധാനം നടന്ന് പുതൂർ തെരുവിൽ എത്തുമ്പോൾ എന്റെ ശ്വാസഗതി വർധിച്ചിരുന്നു. തെരുവിന്റെ തുടക്കത്തിലുള്ള പെട്ടിക്കടയുടമയെ കണ്ടതും തമിഴനാണെന്ന തിരിച്ചറിവിൽ പേഴ്‌സിൽനിന്നു
സത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം ! – ഡോ. പ്രാൺജിത്ത് ബോറാ
ആസ്സാമീസ് കവിത. പരിഭാഷ: രാജൻകൈലാസ് സത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം. ആകാശമൊക്കെയും കാർമേഘപൂരിതമെങ്കിലും കാണുക, പായും നദിയുടെ കലപില കേൾക്കാതെ, കൂടണഞ്ഞീടുന്ന കിളികൾ തൻ ഉല്ലാസകൂജനം ഏറ്റു
ബത്തക്കത്തെയ്യം സുറാബ്
കവിത കുഞ്ഞിത്തെയ്യം കുറുമാട്ടിത്തെയ്യം കൂക്കിവിളിത്തെയ്യം മാപ്ലത്തെയ്യം. തെയ്യങ്ങൾ പലവിധം. അതിനിടയിൽ ഒരു 1ബത്തക്കത്തെയ്യവും. കണ്ടതും കേട്ടതും തെയ്യം. എല്ലാതെയ്യങ്ങൾക്കും ഒരേ പ്രാർത്ഥന. ” ഗുണം വരണം, മാലോകർക്ക്,
കവിതയും ഫുട്ബോൾ കളിയും
“കവിത ഫുട്ബോൾ കളി പോലെയാണ്. വെറുതേ തട്ടിക്കളിച്ചു സമയം പോക്കിയതു കൊണ്ടായില്ല. കൃത്യമായി ഗോളടിക്കണം. കവിതയിലെ ഗോൾ ചെന്നു വീഴുന്നത് അനുവാചകന്റെ മനസ്സിലാണ്. അവിടെയാണ് സാഫല്യം. കവിതയിലെ
ഛായാമരണം കുറ്റാന്വേഷണ നോവലാണോ? – എന്‍.ഇ.സുധീര്‍
മൊഴിയാഴം കുറ്റാന്വേഷണകഥകള്‍ക്ക് സാഹിത്യ തറവാട്ടില്‍ ആരാധകര്‍ ധാരാളമുണ്ട്. ടി.എസ്. എലിയറ്റ് തൊട്ട് എം.ടി. വാസുദേവന്‍ നായര്‍ വരെ ക്രൈം ഫിക്ഷനുകള്‍ വായിച്ചു രസിക്കുന്നവരാണ്. എന്നാല്‍ ഇപ്പോഴും സാഹിത്യമണ്ഡലത്തില്‍
ഒരു കഥ കവിതയുടെ വീട്ടില്‍! – കെ.വി. ബേബി
1982. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ആ കഥ:- ചോരത്തോറ്റം. കഥാകൃത്ത് : എസ്.വി. വേണുഗോപന്‍ നായര്‍. കഥയ്ക്ക് മൂന്നു ഭാഗങ്ങള്‍. ചെറിയൊരാമുഖം, കുറ്റപത്രം, വിധിന്യായം എന്ന ചെറിയൊരു വാല്‍ക്കഷണം.