FOCUS ARTICLES

View all posts

അമേരിക്കൻ ജനാധിപത്യത്തിന്റെ ജീർണതയും ആഗോള ജനാധിപത്യത്തിന്റെ പതനവും – പ്രഫ. ഡോറിയൻ ബി. കാന്റർ

പുരാതന ഗ്രീസിൽ ആരംഭം കുറിച്ച ജനാധിപത്യഭരണക്രമം നൂറ്റാണ്ടുകളിലൂടെയുള്ള പരിണാമത്തിനു വിധേയമായിട്ടുണ്ട്. ആധുനിക ഭരണരീതിയുടെ അടിസ്ഥാനമായി വർത്തിക്കുന്ന ഈ സംവിധാനം, തുല്യമായ പ്രാതിനിധ്യം, ഉത്തരവാദിത്വം, വ്യക്തിസ്വാതന്ത്ര്യം എന്നീ പ്രമാണങ്ങൾ ഉൾക്കൊള്ളുന്നതാണ്. എന്നാൽ, ജനാധിപത്യത്തിന്റെ ഈ ആഗോളവ്യാപനം രേഖീയമായ ഒരു വളർച്ചയ്ക്ക് ജനാധിപത്യതരംഗങ്ങളുടെ സ്വഭാവസവിശേഷതകളുണ്ടായിരുന്നുവെങ്കിലും,

Read More

COLUMNIST

View all posts

ദെല്യൂസിയൻ തത്ത്വചിന്തകളെ എങ്ങനെ വായിക്കണം? – ഡോ. ജൈനിമോൾ കെ.വി

തത്ത്വചിന്തയെ ആശയങ്ങളുടെ ഉൽപ്പാദനമായി വിഭാവനം ചെയ്ത ഴീൽ ദെല്യൂസ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഫ്രഞ്ച് തത്ത്വചിന്തകരിൽ ഒരാളായിരുന്നു. അതേസമയം തത്ത്വചിന്തയ്ക്ക് അപ്പുറത്തേക്ക് സഞ്ചരിക്കുന്ന ഒന്നാണ് ദെല്യൂസിയൻ ദർശനങ്ങൾ.വാസ്തുവിദ്യ, നഗരപഠനം, ഭൂമിശാസ്ത്രം, ചലച്ചിത്രപഠനം, സംഗീതശാസ്‌ത്രം, നരവംശശാസ്ത്രം, ലിംഗബോധപഠനം,

Read More

POEM & FICTION

View all posts

സത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം ! – ഡോ. പ്രാൺജിത്ത് ബോറാ

ആസ്സാമീസ് കവിത. പരിഭാഷ: രാജൻകൈലാസ് സത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം. ആകാശമൊക്കെയും  കാർമേഘപൂരിതമെങ്കിലും കാണുക, പായും നദിയുടെ കലപില കേൾക്കാതെ, കൂടണഞ്ഞീടുന്ന കിളികൾ തൻ ഉല്ലാസകൂജനം ഏറ്റു

ബത്തക്കത്തെയ്യം സുറാബ്

കവിത കുഞ്ഞിത്തെയ്യം കുറുമാട്ടിത്തെയ്യം കൂക്കിവിളിത്തെയ്യം മാപ്ലത്തെയ്യം. തെയ്യങ്ങൾ പലവിധം.  അതിനിടയിൽ ഒരു 1ബത്തക്കത്തെയ്യവും. കണ്ടതും കേട്ടതും തെയ്യം. എല്ലാതെയ്യങ്ങൾക്കും ഒരേ പ്രാർത്ഥന. ” ഗുണം വരണം, മാലോകർക്ക്,

കവിതയും ഫുട്ബോൾ കളിയും

“കവിത ഫുട്ബോൾ കളി പോലെയാണ്. വെറുതേ തട്ടിക്കളിച്ചു സമയം പോക്കിയതു കൊണ്ടായില്ല. കൃത്യമായി ഗോളടിക്കണം. കവിതയിലെ ഗോൾ ചെന്നു വീഴുന്നത് അനുവാചകന്റെ മനസ്സിലാണ്. അവിടെയാണ് സാഫല്യം. കവിതയിലെ

ഛായാമരണം കുറ്റാന്വേഷണ നോവലാണോ?  – എന്‍.ഇ.സുധീര്‍

മൊഴിയാഴം കുറ്റാന്വേഷണകഥകള്‍ക്ക് സാഹിത്യ തറവാട്ടില്‍ ആരാധകര്‍ ധാരാളമുണ്ട്. ടി.എസ്. എലിയറ്റ് തൊട്ട് എം.ടി. വാസുദേവന്‍ നായര്‍ വരെ ക്രൈം ഫിക്ഷനുകള്‍ വായിച്ചു രസിക്കുന്നവരാണ്. എന്നാല്‍ ഇപ്പോഴും സാഹിത്യമണ്ഡലത്തില്‍

ഒരു കഥ കവിതയുടെ വീട്ടില്‍! – കെ.വി. ബേബി

1982. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ആ കഥ:- ചോരത്തോറ്റം. കഥാകൃത്ത് : എസ്.വി. വേണുഗോപന്‍ നായര്‍. കഥയ്ക്ക് മൂന്നു ഭാഗങ്ങള്‍. ചെറിയൊരാമുഖം, കുറ്റപത്രം, വിധിന്യായം എന്ന ചെറിയൊരു വാല്‍ക്കഷണം.

കെ.എന്‍.എച്ച് 0326… – കെ.എസ്. രതീഷ്

എത്രയും വേഗം ആദ്യ നോവല്‍ പൂര്‍ത്തിയാക്കാനായിരുന്നു എന്റെ ആഗ്രഹം. കഥാനായകന്റെ ജീവിതത്തിലേക്ക് കടക്കാന്‍ അമ്മയും അമ്മാമ്മയും തന്നെ ശരണം. രാത്രിയാഹാരമൊക്കെകഴിഞ്ഞ് വീടിന്റെ മുന്നില്‍ വന്നിരിക്കുന്ന അവരുടെയരികില്‍ ഞാന്‍