POEM & FICTION
Back to homepageമാരിയമ്മ
കഥ/ സുരേന്ദ്രൻ മങ്ങാട്ട് ഗോവിന്ദാപുരത്ത് ബസ്സിറങ്ങി, സാവധാനം നടന്ന് പുതൂർ തെരുവിൽ എത്തുമ്പോൾ എന്റെ ശ്വാസഗതി വർധിച്ചിരുന്നു. തെരുവിന്റെ തുടക്കത്തിലുള്ള പെട്ടിക്കടയുടമയെ കണ്ടതും തമിഴനാണെന്ന തിരിച്ചറിവിൽ പേഴ്‌സിൽനിന്നു ഫോട്ടോ എടുത്ത് അയാൾക്കു നേരെ നീട്ടി അറിയുന്ന തമിഴിൽ ആരാഞ്ഞു: “ഇന്ത ആളെ തെരിയുമാ…” “തെരിയും സാർ.. മാരിയമ്മ താൻ.” സംശയലേശമന്യേ പെട്ടെന്നുതന്നെ പെട്ടിക്കടയ്ക്കുള്ളിലിരുന്ന വികലാംഗനായ മനുഷ്യന്റെ
Read Moreസത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം ! – ഡോ. പ്രാൺജിത്ത് ബോറാ
ആസ്സാമീസ് കവിത. പരിഭാഷ: രാജൻകൈലാസ് സത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം. ആകാശമൊക്കെയും കാർമേഘപൂരിതമെങ്കിലും കാണുക, പായും നദിയുടെ കലപില കേൾക്കാതെ, കൂടണഞ്ഞീടുന്ന കിളികൾ തൻ ഉല്ലാസകൂജനം ഏറ്റു പാടുന്നോരീ ബാലനെ. സായന്തനത്തിലോ പേരക്കിടാവിന്റെ കൈപിടിച്ചെത്തുന്ന മുത്തശ്ശി മുറ്റത്തിരിക്കുന്നു. പാവമക്കൈകളിൽ കത്തുന്ന മൺവിളക്കിൻ ചെറുവെട്ടത്തിൽ വിറയലായൊഴുകുന്ന മധുരഗീതങ്ങളിൽ ഒരു നിമിഷമെങ്കിലും ഏറുന്ന ദുഃഖങ്ങളൊക്കെ മറക്കുന്നു മുത്തശ്ശൻ. രാത്രി
Read Moreബത്തക്കത്തെയ്യം സുറാബ്
കവിത കുഞ്ഞിത്തെയ്യം കുറുമാട്ടിത്തെയ്യം കൂക്കിവിളിത്തെയ്യം മാപ്ലത്തെയ്യം. തെയ്യങ്ങൾ പലവിധം. അതിനിടയിൽ ഒരു 1ബത്തക്കത്തെയ്യവും. കണ്ടതും കേട്ടതും തെയ്യം. എല്ലാതെയ്യങ്ങൾക്കും ഒരേ പ്രാർത്ഥന. ” ഗുണം വരണം, മാലോകർക്ക്, പൈതങ്ങൾക്ക് “. ബത്തക്കത്തെയ്യം 2അസർ നിസ്ക്കാരത്തിനു പള്ളിയിൽ പോയി. നെറ്റിയിൽ മുഖത്തെഴുത്തല്ല, നിസ്ക്കാരത്തഴമ്പ്. ചമയം ചുകന്ന പട്ടല്ല, വെളുത്ത കൈലിയും ബനിയനും. തലയിൽ കിരീടമില്ല, ഇസ്തിരിത്തൊപ്പി. അരമണികൾക്കു
Read Moreകവിതയും ഫുട്ബോൾ കളിയും
“കവിത ഫുട്ബോൾ കളി പോലെയാണ്. വെറുതേ തട്ടിക്കളിച്ചു സമയം പോക്കിയതു കൊണ്ടായില്ല. കൃത്യമായി ഗോളടിക്കണം. കവിതയിലെ ഗോൾ ചെന്നു വീഴുന്നത് അനുവാചകന്റെ മനസ്സിലാണ്. അവിടെയാണ് സാഫല്യം. കവിതയിലെ ഗോളടിക്കലിന് ഒന്നേ കരുത്തു നൽകൂ. മൗലികമായ സർഗാത്മകത. “ ഇത്രയും വായിച്ച് വിശ്വാസം വരാതെ ഞാൻ എഴുതിയ ആളിന്റെ പേര് ഒന്നുകൂടി നോക്കി. എനിക്കു തെറ്റിയോ?
Read Moreഛായാമരണം കുറ്റാന്വേഷണ നോവലാണോ? – എന്‍.ഇ.സുധീര്‍
മൊഴിയാഴം കുറ്റാന്വേഷണകഥകള്‍ക്ക് സാഹിത്യ തറവാട്ടില്‍ ആരാധകര്‍ ധാരാളമുണ്ട്. ടി.എസ്. എലിയറ്റ് തൊട്ട് എം.ടി. വാസുദേവന്‍ നായര്‍ വരെ ക്രൈം ഫിക്ഷനുകള്‍ വായിച്ചു രസിക്കുന്നവരാണ്. എന്നാല്‍ ഇപ്പോഴും സാഹിത്യമണ്ഡലത്തില്‍ കുറ്റാന്വേഷണരചനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കൈവന്നിട്ടില്ല. ലോകസാഹിത്യത്തില്‍ അവയ്ക്കിപ്പോഴും ‘ശ്രേഷ്ഠ’ സ്ഥാനം നല്‍കാന്‍ സാഹിത്യ പണ്ഡിതന്മാര്‍ക്ക് പൊതുവില്‍ മടിയാണ്. അപസര്‍പ്പകസാഹിത്യത്തോടുള്ള മനോഭാവത്തില്‍ ചെറിയ മാറ്റങ്ങള്‍ അടുത്ത കാലത്തായി കാണുന്നുണ്ട്.
Read More