FOCUS ARTICLES

View all posts

വ്യാജപ്രചരണത്തിൽ അടിതെറ്റി അംബേദ്കർ   – ഷാജു വി. ജോസഫ്

 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പെന്ന നിലയിൽ പുതിയ ഭരണഘടനയുടെ അടിസ്ഥാനത്തിൽ 1951 ഒക്ടോബർ 25-നും 1952  ഫെബ്രുവരി 21-നുമിടയ്ക്കായി നടത്തപ്പെട്ട തിരഞ്ഞെടുപ്പ് ഇന്ത്യയുടെ പാർലമെന്ററി രാഷ്ട്രീയ ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ളതാണ്.  ലോക്സഭയിലേക്കും ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാന നിയമസഭകളിലേക്കുമുള്ള സാമാജികരെ തിരഞ്ഞെടുത്ത

Read More

COLUMNIST

View all posts

റോബന്‍ദ്വീപിലെ ‘ജയിൽ യൂണിവേഴ്‌സിറ്റി’ – ജി. ഷഹീദ്

നെൽസൺ മണ്ടേലയും അനുയായികളും തടവുകാരായി കിടന്ന റോബൻദ്വീപ് ജയിൽ കാലംകഴിഞ്ഞപ്പോൾ ഒരു യൂണിവേഴ്‌സിറ്റിയുടെ തലത്തിലേക്ക് ഉയർന്നു. അവിശ്വസനീയമായിത്തോന്നാം. ഭരണകൂടഭീകരതയുടെ പ്രതീകമായ, ഭയാനകമായ ജയിലിൽക്കിടന്നവർ മനസ്സിലെ മുറിപ്പാടുകൾ തുടച്ചുനീക്കി പുസ്തകങ്ങൾ വായിച്ച് പരീക്ഷ എഴുതി ജയിച്ച കാലം. യൂണിവേഴ്‌സിറ്റി അവർക്കെല്ലാം ഡിഗ്രി സർട്ടിഫിക്കറ്റും

Read More

POEM & FICTION

View all posts

സത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം ! – ഡോ. പ്രാൺജിത്ത് ബോറാ

ആസ്സാമീസ് കവിത. പരിഭാഷ: രാജൻകൈലാസ് സത്യത്തിൽ എത്രയോ സുന്ദരമാകണം ജീവിതം. ആകാശമൊക്കെയും  കാർമേഘപൂരിതമെങ്കിലും കാണുക, പായും നദിയുടെ കലപില കേൾക്കാതെ, കൂടണഞ്ഞീടുന്ന കിളികൾ തൻ ഉല്ലാസകൂജനം ഏറ്റു

ബത്തക്കത്തെയ്യം സുറാബ്

കവിത കുഞ്ഞിത്തെയ്യം കുറുമാട്ടിത്തെയ്യം കൂക്കിവിളിത്തെയ്യം മാപ്ലത്തെയ്യം. തെയ്യങ്ങൾ പലവിധം.  അതിനിടയിൽ ഒരു 1ബത്തക്കത്തെയ്യവും. കണ്ടതും കേട്ടതും തെയ്യം. എല്ലാതെയ്യങ്ങൾക്കും ഒരേ പ്രാർത്ഥന. ” ഗുണം വരണം, മാലോകർക്ക്,

കവിതയും ഫുട്ബോൾ കളിയും

“കവിത ഫുട്ബോൾ കളി പോലെയാണ്. വെറുതേ തട്ടിക്കളിച്ചു സമയം പോക്കിയതു കൊണ്ടായില്ല. കൃത്യമായി ഗോളടിക്കണം. കവിതയിലെ ഗോൾ ചെന്നു വീഴുന്നത് അനുവാചകന്റെ മനസ്സിലാണ്. അവിടെയാണ് സാഫല്യം. കവിതയിലെ

ഛായാമരണം കുറ്റാന്വേഷണ നോവലാണോ?  – എന്‍.ഇ.സുധീര്‍

മൊഴിയാഴം കുറ്റാന്വേഷണകഥകള്‍ക്ക് സാഹിത്യ തറവാട്ടില്‍ ആരാധകര്‍ ധാരാളമുണ്ട്. ടി.എസ്. എലിയറ്റ് തൊട്ട് എം.ടി. വാസുദേവന്‍ നായര്‍ വരെ ക്രൈം ഫിക്ഷനുകള്‍ വായിച്ചു രസിക്കുന്നവരാണ്. എന്നാല്‍ ഇപ്പോഴും സാഹിത്യമണ്ഡലത്തില്‍

ഒരു കഥ കവിതയുടെ വീട്ടില്‍! – കെ.വി. ബേബി

1982. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ആ കഥ:- ചോരത്തോറ്റം. കഥാകൃത്ത് : എസ്.വി. വേണുഗോപന്‍ നായര്‍. കഥയ്ക്ക് മൂന്നു ഭാഗങ്ങള്‍. ചെറിയൊരാമുഖം, കുറ്റപത്രം, വിധിന്യായം എന്ന ചെറിയൊരു വാല്‍ക്കഷണം.

കെ.എന്‍.എച്ച് 0326… – കെ.എസ്. രതീഷ്

എത്രയും വേഗം ആദ്യ നോവല്‍ പൂര്‍ത്തിയാക്കാനായിരുന്നു എന്റെ ആഗ്രഹം. കഥാനായകന്റെ ജീവിതത്തിലേക്ക് കടക്കാന്‍ അമ്മയും അമ്മാമ്മയും തന്നെ ശരണം. രാത്രിയാഹാരമൊക്കെകഴിഞ്ഞ് വീടിന്റെ മുന്നില്‍ വന്നിരിക്കുന്ന അവരുടെയരികില്‍ ഞാന്‍