columnist

Back to homepage

വീട്ടിലേക്കുള്ള വഴി – ബോബി ജോസ് കട്ടികാട്

തമ്പിൽ വലിച്ചുകെട്ടിയ വല പോലെയാണ് വീട്. വിസ്മയിപ്പിക്കുന്ന ആകാശ ഉൗഞ്ഞാലാട്ടങ്ങൾക്കിടയിൽ കാലിടറി വീഴുമ്പോഴുള്ള അവസാനത്തെ അഭയം. ഒരു ദേശം മുഴുവൻ അവരുടെ വീട്ടിലേക്കു മടങ്ങുകയാണ്. ഞലൃേലമ േമലയാളിക്ക് പരിചയമുള്ള വാക്കാണ്. ആമരസ ീേ യമലെ എന്നാണർത്ഥം. വാഗാ അതിർത്തിയിൽ ഒാരോ സന്ധ്യയിലും സോദരരാജ്യങ്ങളിലെ സൈനികർ ചെയ്യുന്നതുപോലെ, കാറ്റിലാടിയ പതാകകൾ താഴ്ത്തി ആദരപൂർവം പിറകോട്ട് മാറി നിൽക്കുന്ന

Read More

മഹാമാരിക്കൊപ്പം തുടർ ഭൂചലനവും – ഡോ. സുനിൽ പി. എസ്.

ഒാരോ നിമിഷവും ഇന്ത്യയുൾപ്പെടെ ഭൂമിയുടെ പല ഭാഗങ്ങളിലായി നിരവധി തവണ ഭൂചലനങ്ങൾ അഥവാ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ലോകത്ത് ഒാരോ ദിവസവും ചെറുതും വലുതുമായി ആയിരക്കണക്കിന് ഭൂചലനങ്ങൾ ഉണ്ടാകുന്നുണ്ടെന്നു പറഞ്ഞാൽ അത് ഒരു പക്ഷേ, അതിശയോക്തിയായി തോന്നാം. എന്നാൽ അതാണ് സത്യം. കഴിഞ്ഞ നാലു മാസത്തിനുള്ളിൽ ഇഛഢകഉ19 മഹാമാരി പോലെതന്നെ ഭാരതത്തിന്റെ തലസ്ഥാന നഗരിയെയും പ്രാന്തപ്രദേശങ്ങളെയും

Read More

“ബ്ലൂ’ ഉടലുകളും വിഷ്വൽ ക്യാപ്പിറ്റലിസവും – ടി.കെ. സന്തോഷ്കുമാർ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോപ്പിയുള്ള പ്രാദേശിക ദിനപത്രത്തിന്റെ എഡിറ്റോറിയൽ ചുമതല വഹിച്ചിരുന്ന തോമസ് ജേക്കബ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ 1994 ലെ ചാരക്കേസുമായി ബന്ധപ്പെട്ട് പങ്കുവച്ച മാധ്യമാനുഭവം ദൃശ്യമാധ്യമസന്ദർഭത്തിലും പ്രസക്തമാണ്. ചാരക്കേസ് സംബന്ധിച്ച വാർത്തകൾ കേരളത്തിലെ പല പ്രധാന പത്രങ്ങളും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നപ്പോൾ, മലയാള മനോരമയുടെ നേരെ, “”നിങ്ങൾ എന്തുകൊണ്ട് അതിന് വേണ്ടത്ര പ്രാധാന്യം

Read More

സാഹിത്യത്തിനു നൊബേൽ പുരസ്കാരം നേടിയ കൂറ്റ്സീയുടെ യൂറോപ്യൻ നവോത്ഥാന സംസ്കാര വിമർശനകഥ പോൾ തേലക്കാട്ട്

“”യേശുവിന്റെ മരണം” സാഹിത്യത്തിനു aനൊബേൽ പുരസ്കാരം നേടിയ കൂറ്റ്സീയുടെ യൂറോപ്യൻ നവോത്ഥാന സംസ്കാര വിമർശനകഥ പോൾ തേലക്കാട്ട് മരണത്തെ മറികടക്കുന്ന എഴുത്ത് “”എഴുത്തിന്റെ ഏറ്റവും വലിയ ശത്രു മരണമായിരിക്കാം, എന്നാൽ എഴുത്താണു മരണത്തിന്റെ ശത്രു.” സാഹിത്യത്തിനു  നൊബേൽ സമ്മാനം ലഭിച്ച ദക്ഷിണാഫ്രിക്കൻ സാഹിത്യകാരൻ ജോൺ മൈക്കിൾ കൂറ്റ്സീ 2020-ൽ എഴുതിയ “”യേശുവിന്റെ മരണം” മരണത്തിൽനിന്ന് എഴുത്തിനെ

Read More

വട്ടവടയിലെ തീരാത്ത കർഷക ദുരിതം – അമൽ ബി.

വട്ടവടയെന്ന കാർഷിക ഗ്രാമം മലയാളിയുടെ പരിചിത സ്ഥലനാമങ്ങളിലൊന്നായി മാറിയിട്ട് നാളുകളധികമായിട്ടില്ല. കേരളത്തിലെ ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമെന്ന നിലയിലാണ് നാമാദ്യം വട്ടവടയെ അറിയുന്നത്. പിന്നീട് പരമ്പരാഗത ടൂറിസം കേന്ദ്രങ്ങളിൽ നിന്ന് മാറി പുതിയ ഇടങ്ങൾ തേടിയിറങ്ങിയ സഞ്ചാരികളിലൂടെയും നാമീ നാടിനെ പരിചയപ്പെട്ടു. കോണ്ടൂർ രീതിയിൽ തട്ടുതട്ടായി തിരിച്ച കൃഷിഭൂമിയുടെ ദൃശ്യഭംഗിയും ഉൗഷ്മളമായ കാലാവസ്ഥയും ഗോത്ര സംസ്ക്കാരവുമെല്ലാം

Read More