columnist
Back to homepageറോബന്‍ദ്വീപിലെ ‘ജയിൽ യൂണിവേഴ്‌സിറ്റി’ – ജി. ഷഹീദ്
നെൽസൺ മണ്ടേലയും അനുയായികളും തടവുകാരായി കിടന്ന റോബൻദ്വീപ് ജയിൽ കാലംകഴിഞ്ഞപ്പോൾ ഒരു യൂണിവേഴ്‌സിറ്റിയുടെ തലത്തിലേക്ക് ഉയർന്നു. അവിശ്വസനീയമായിത്തോന്നാം. ഭരണകൂടഭീകരതയുടെ പ്രതീകമായ, ഭയാനകമായ ജയിലിൽക്കിടന്നവർ മനസ്സിലെ മുറിപ്പാടുകൾ തുടച്ചുനീക്കി പുസ്തകങ്ങൾ വായിച്ച് പരീക്ഷ എഴുതി ജയിച്ച കാലം. യൂണിവേഴ്‌സിറ്റി അവർക്കെല്ലാം ഡിഗ്രി സർട്ടിഫിക്കറ്റും ഡിപ്ലോമ രേഖകളും മറ്റും നല്കി ചരിത്രം സൃഷ്ടിച്ചു. നിരക്ഷരരായ നിരവധി തടവുകാരും ജീവിതത്തിൽ
Read Moreആർക്കുവേണം തെറ്റുപറ്റാൻ സാധ്യതയുള്ളവരുടെ നേര്? – വിനോദ് നാരായണ്‍
ഇന്ന് മീഡിയകൾ പ്രതിഫലം നല്കുന്നത് accuracy അല്ലെങ്കിൽ സത്യസന്ധത എന്നതിനല്ല പകരം entertainment എന്നതിനാണ് എന്ന് എനിക്കുമാത്രം തോന്നുന്നതാണോ. യാഥാർഥ്യം entertaining അല്ലെ? Facts ആർക്കും വേണ്ടേ.അത് ആളുകളെ ഉത്തേജിപ്പിക്കുകയും ഇളക്കിമറിക്കുകയും ചെയ്യുന്നില്ല എന്നുണ്ടോ? കഴിഞ്ഞ മാസത്തെ നോട്ടത്തിൽ ഞാനൊരു കള്ളം പറഞ്ഞു. എനിക്കു തെറ്റുപറ്റി എന്നു പറയാമെങ്കിലും ഞാൻ കള്ളം പറഞ്ഞെന്നു മറ്റൊരാൾക്ക് വായിച്ചെടുക്കാം.
Read Moreസത്യത്തിന്റെ മുഖംമൂടി ധരിച്ച വഞ്ചന – ഡോ.ദിവ്യ എസ്.വിദ്യാധരൻ
ഡീപ്‌ഫേക്കുകൾ “Nobody is going to pour the truth into your head. It is something you have to find for yourself.” Noam Chomsky മനുഷ്യന്റെ ബുദ്ധിപരമായ കഴിവുകളെ എങ്ങനെ കൃത്രിമമായി അനുകരിക്കാൻ കഴിയും എന്നൊരു അന്വേഷണം ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭകാലത്തുതന്നെ ശാസ്ത്രജ്ഞരുടെയിടയിൽ ഉണ്ടായിരുന്നു. ബഹുമുഖപ്രതിഭയായിരുന്ന അലൻ ട്യൂറിംഗ് 1950-ൽ പ്രസിദ്ധപ്പെടുത്തിയ
Read Moreദിനവൃത്താന്തം – ശാകുന്തളം പറയുന്നത്
വിദേശരാജ്യങ്ങളിൽ വിമാനമിറങ്ങി ഫോൺ ഓൺ ചെയ്തുകഴിഞ്ഞാൽ രണ്ടു സമയങ്ങൾ നിങ്ങളുടെ ഫോണിൽ തെളിയും. ഒന്ന്, നിങ്ങളുടെ സ്വന്തം നാട്ടിലെ സമയം, മറ്റേതു വിമാനമിറങ്ങിയ നാട്ടിലെ സമയം. ലണ്ടനിൽ വിമാനമിറങ്ങുമ്പോൾ ബ്രിട്ടനിലെ സമയം മാത്രമല്ല ഇന്ത്യയിലെ സമയവും തെളിയും. പക്ഷേ, ചെറിയൊരു വ്യത്യാസമുണ്ട്, ഡെല്‍ഹിയിലെ സമയമല്ല കല്‍ക്കട്ടയിലെ സമയമായിരിക്കും ഫോണിൽ. ഡെല്‍ഹിയിലും കല്‍ക്കട്ടയിലും സമയം ഒന്നാണെങ്കിലും ഫോണിൽ
Read Moreനൃത്തോല്പത്തി: മിത്തും ചരിത്രവും – ഡോ.എൻ.ആർ.ഗ്രാമപ്രകാശ്
I മോഹിനിയാട്ടത്തെക്കുറിച്ചു സമീപകാലത്തു നടന്ന വിവാദവേളയിൽ, നൃത്തത്തിന്റെ ഉത്ഭവത്തെക്കുറിച്ചു സമർഥിക്കാൻ ഏവരും കൂട്ടുപിടിച്ചത് നാട്യശാസ്ത്രത്തെയാണ്. വിവിധ രാഷ്ട്രീയാഭിപ്രായമുള്ളവർ അതിലുണ്ടായിരുന്നു. വിചിത്രമെന്നു പറയട്ടെ, ശിവനും ബ്രഹ്മാവും ഭരതനുമെല്ലാം ചരിത്രപുരുഷന്മാർതന്നെയെന്ന നിലയിലാണ് അഭിപ്രായങ്ങൾ പുറപ്പെട്ടുവന്നത്. ചരിത്രവിവരണത്തിൽനിന്നെടുത്ത തെളിവുപോലെ ശിവന്റെയും കൃഷ്ണന്റെയുമൊക്കെ കറുപ്പ് സ്ഥാപിച്ചെടുക്കുന്നതിനിടെ, ഇവരെല്ലാം സങ്കല്പപുരുഷന്മാരാണെന്ന കാര്യം പുരോഗമന പക്ഷക്കാർപോലും മറന്നുപോയി. സന്ദിഗ്ദ്ധഘട്ടങ്ങളിൽ ചരിത്രത്തിനു പുറംതിരിഞ്ഞു നില്ക്കുകയും പുരാവൃത്തങ്ങളിൽ
Read More