focus articles

Back to homepage

ഭയംകൊണ്ടു മുറിവേറ്റുപോയ മാധ്യമങ്ങള്‍ – ടി.കെ. സന്തോഷ് കുമാര്‍

ഷെല്‍ഡന്‍ ബി. കോപ്പ് 1973-ല്‍ എഴുതിയ പുസ്തകത്തിന്റെ തലക്കെട്ട് – If you meet the Budha on the Roa, Kill him – ഒരു ഇരുണ്ടകാലത്തിന്റെ പ്രതിധ്വനി ഉള്‍ക്കൊള്ളുന്നതാണ്. ബുദ്ധന്‍ ധര്‍മത്തിന്റെ പ്രവാചകനായിരുന്നു. ധാര്‍മികത തുടങ്ങിയ എല്ലാ മൂല്യങ്ങളേയും അവസാനിപ്പിക്കുക എന്നുതന്നെയാണ്. സത്യം ഇല്ലാതാകുകയും, ആവര്‍ത്തിച്ചാവര്‍ത്തിച്ച് നുണകളെ സത്യങ്ങളാക്കി മാറ്റുകയും ചെയ്യുമ്പോള്‍, ലോകമെന്നത്

Read More

നമ്മുടെ സാംസ്‌കാരിക ദേശീയത എന്തുകൊണ്ട് മതേതരമായില്ല ? – കെ.പി രാമനുണ്ണി / യാസിര്‍ ആമീന്‍

താങ്കളുടെ അഭിപ്രായത്തില്‍ എന്താണ് സാഹിത്യം?. അല്ലെങ്കില്‍ എന്തല്ല സാഹിത്യം? നിഘണ്ടുക്കള്‍ നിര്‍വചിക്കും പോലെ എഴുതിയുണ്ടാക്കിയ വാക്കുകളുടെ നിബന്ധങ്ങളല്ല എന്നെ സംബന്ധിച്ചിടത്തോളം സാഹിത്യം. കഥ, കവിത, നോവല്‍ എന്നീ പേരുകളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന പല സാധനങ്ങളും എന്റെ സങ്കല്‍പ്പത്തിലെ സാഹിത്യമാകുന്നുമില്ല. ഇതാ സാഹിത്യമെന്ന് ഉച്ചെസ്തരം വിളിച്ച്പറയണമെങ്കില്‍ ആ വരമൊഴിവഴക്കത്തിന് സഹജീവികളുടെ പഞ്ചേന്ദ്രിയാനുഭവങ്ങളെ മാത്രമല്ല, മനസ്സിനെ മാത്രമല്ല, ആത്മാവിനെക്കൂടി വായനക്കാരിലേക്ക്

Read More

നര്‍മം – ഒരു ദാര്‍ശനിക വിചിന്തനം – ജോണ്‍സണ്‍ പുത്തന്‍പുരയ്ക്കല്‍

മനുഷ്യന്റെ സവിശേഷമായ ഒരു സ്വഭാവമാണ് നര്‍മബോധം. സംസ്‌കാരികവും വംശീയവും മതപരവും ലിംഗപരവുമായ എല്ലാ വേലിക്കെട്ടുകളെയും അതിജീവിക്കുന്ന ഒന്നാണത്. ആശയപരമായ കൃത്യതയ്ക്കും സിദ്ധാന്തപരമായ താല്പര്യങ്ങള്‍ക്കും പിടികൊടുക്കാതെ തെന്നിമാറുന്ന ഒരു സ്വഭാവം അതിനുണ്ട്. ചിരിയുമായി ബന്ധപ്പെട്ട നര്‍മത്തെ സൗന്ദര്യപരമായ ഒരു സവിശേഷവികാരമായി കണക്കാക്കിയിട്ടുണ്ട്. നര്‍മത്തിന് ചിരിയുമായി എപ്പോഴും ബന്ധം വേണമെന്ന നിര്‍ബന്ധമില്ല. അത്ഭുതമെന്നു പറയട്ടെ, അരിസ്‌റ്റോട്ടില്‍ ചിരിയുണര്‍ത്തുന്നവയെ, വിലക്ഷണതയുടെ

Read More

ചിരി – ഒരു ദിവ്യഔഷധം – സുകുമാര്‍

”അല്ലാ, ഭാസ്‌കരാ, എന്തായിത്? ആ കൈ കാണട്ടെ!” നട്ടുച്ചവെയിലത്ത് കോളെജില്‍ നിന്നും ‘മാതൃഭൂമി’ പത്രമോഫീസിന്റെ മുകളിലത്തെ നിലയിലെ ‘സഞ്ജയന്‍’ മാസികയ്ക്കുവേണ്ടി ഒഴിച്ചുവച്ച ഭാഗത്തേക്ക് കോണിപ്പടി വേച്ചുവേച്ച് ഒരുവിധത്തില്‍ എത്തിപ്പെട്ട പ്രഫസര്‍ മാണിക്കോത്ത് രാമുണ്ണി നായര്‍ ആ കാഴ്ച കണ്ട്, എല്ലാം മറന്ന് അങ്ങോട്ടേയ്‌ക്കോടിച്ചെന്ന്, ‘എം.ബി’ എന്ന ആര്‍ട്ടിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായ എം. ഭാസ്‌കരന്റെ വലംകൈയില്‍ കേറിപ്പിടിച്ചുകൊണ്ട് ആശ്ചര്യത്തോടെ

Read More

ഓര്‍മകളൊക്കെ കിനാക്കളാകും – സി.ആര്‍ ഓമനക്കുട്ടന്‍

കുഞ്ഞുന്നാളിലേ എന്റെ തൊട്ടയല്‍വാസികളായിരുന്നു മൂന്നു ചിത്രകാരന്മാര്‍. തെക്കും കിഴക്കും പടിഞ്ഞാറും വീടുകളിലെ ആ മൂന്ന് ചേട്ടന്മാരേയും അവരുടെ വരകളേയും കണ്ടു രസിച്ച് വളര്‍ന്നു. വലുതായിക്കഴിഞ്ഞപ്പോഴാണ് ആ വരകളുടെ വലുപ്പം തിരിച്ചറിഞ്ഞത്. വരകാരന്മാരുടേയും. കെ.എസ്. പിള്ള, അരവിന്ദന്‍, ശങ്കരന്‍കുട്ടി – മൂവരും പ്രതിഭകളായിരുന്നു, വ്യത്യസ്ത വ്യക്തിത്വങ്ങളായിരുന്നു, എന്നെ സ്‌നേഹിച്ചു താലോലിച്ച കലാഹൃദയങ്ങള്‍ ആയിരുന്നു. പിള്ളസാറായിരുന്നു മൂത്തയാള്‍. അന്നേ

Read More