focus articles
Back to homepageസംഭാഷണം : ഡോ.പി.ജെ.ചെറിയാന്‍/ മനു അച്ചുതത്ത്
പട്ടണം: മഹാപെരുമയുടെ നാഗരികത പട്ടണം പര്യവേക്ഷണങ്ങൾ പുറത്തുകൊണ്ടുവന്നത് പലതരം സാങ്കേതികവിദ്യകളും സംസ്കാരങ്ങളും തമ്മിലുള്ള വ്യാപാര വ്യപാരേതര കൈമാറ്റങ്ങളുടെ വസ്തുനിഷ്ഠ തെളിവുകളാണ്. രണ്ടായിരം വർഷം മുൻപുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പുതു നാവിക ചരിത്രമാണ് അത് തുറന്നുകാണിക്കുന്നത്. തമിഴകം എന്ന ഇന്ത്യൻ ഉപദ്വീപിലെ മൂന്നാം നൂറ്റാണ്ട് ബി.സി.ഇ. മുതൽ മൂന്നാം നൂറ്റാണ്ട് സി.ഇ. വരെയുള്ള ചേരനാടിന്റെ നാഗരികതയുടെ നാൾവഴികളാണ്
Read Moreചരിത്രപാഠപുസ്തകങ്ങളും ഇന്ത്യയ്ക്കു വേണ്ട മനസ്സും – ഡോ.സെബാസ്റ്റ്യൻ ജോസഫ്
“ചരിത്രത്തെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് തടയണമെങ്കിൽ, പാഠപുസ്തകങ്ങളെ വിമർശിക്കാനുള്ള അവകാശവും അവ ആവശ്യമുള്ളിടത്ത് ബദൽ വിശദീകരണങ്ങൾ നിർദേശിക്കാനുള്ള സ്വാതന്ത്ര്യവും നമുക്ക് ആവശ്യമാണ്.” – റോമീളാ ഥാപ്പർ പൗരാണികഇന്ത്യയ്ക്ക് ചരിത്രബോധമില്ലെന്നും, അതുണ്ടായത് കൊളോണിയൽ ഭരണകാലഘട്ടത്തിലാണെന്നും ഉള്ള ഒരു ശക്തമായ വാദമാണ് 1956-ൽ ലണ്ടനിലെ SOAS (School of Oriental and African Studies)ൽ നടന്ന ഒരു സെമിനാറിൽ
Read Moreകോവിഡനന്തര ക്ലാസ്സ് മുറിയിലെ ജ്ഞാനനിർമിതി – എം.വി.ഷാജി
കോവിഡനന്തര ക്ലാസ്സ് മുറികളിലെ പഠന – ബോധനപ്രകിയ സങ്കീർണവും വൈരുധ്യാത്മകവുമാണ്. അത് കോവിഡനന്തരം കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ നില സങ്കീർണമായതിനാലും അവരുടെ മനോഭാവങ്ങളിലും പഠനശീലങ്ങളിലുമുണ്ടായ മാറ്റങ്ങൾ അത്ര ആശാവഹമല്ലാത്തതുകൊണ്ടും ഒക്കെയാണ്. ബോധനപ്രക്രിയയിൽ ഇടപെടുമ്പോൾ അധ്യാപകർ അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികളും അവയെ നേരിടാൻ അനുവർത്തിക്കേണ്ട തന്ത്രങ്ങളും സിസ്റ്റത്തിൽ, നയരൂപീകരണത്തിൽ, കരിക്കുലം തയാറാക്കുന്നതിൽ,വിനിമയത്തിൽ ഒക്കെ പുലർത്തേണ്ട സൂക്ഷ്മതയും
Read Moreഗാന്ധി, അംബേദ്കർ വിമോചനമൂല്യങ്ങളുടെ വീണ്ടെടുപ്പ് – അഗസ്റ്റിന്‍ കുട്ടനെല്ലൂർ
ജീവിതത്തെ സൗന്ദര്യമാക്കിയ ഗാന്ധി ചരിത്രത്തിലെ രണ്ടുമഹാശക്തികളെ അവയുടെ പ്രാരംഭകാലത്തെ സവിശേഷമായ സാഹചര്യങ്ങളെ മാത്രം മുൻനിർത്തി എക്കാലത്തേക്കുമായി വിരുദ്ധചേരികളിൽ പ്രതിഷ്ഠിച്ചുറപ്പിക്കുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. മറിച്ച്, വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിൽ ഭരണകൂട അധീശത്വശക്തി നടത്തിവരുന്ന ഹിംസാത്മകമായ കടന്നുകയറ്റത്തെയും, ചൂഷണത്തെയും, സാമൂഹികമായും, രാഷ്ട്രീയമായും ചെറുക്കാൻ ഗാന്ധിയിലും, അംബേദ്കറിലുമുള്ള യോജിക്കാവുന്ന തലങ്ങളെ കണ്ടെത്തുക എന്നതാണ് ഈ പഠനത്തിന്റെ മൗലീകമായ
Read Moreവളളത്തോൾവഴികൾ – ഇ.പി.രാജഗോപാലൻ
ചെറുപ്പത്തിലേ കേൾക്കുന്ന വാക്കാണ് വള്ളത്തോൾ എന്നത്. വീട്ടുവർത്തമാനങ്ങളിൽ ആവർത്തിച്ച് കേൾക്കാറുണ്ടായിരുന്നു. 1949-ൽ കവിയും സംഘവും അയൽഗ്രാമമായ ഉദിനൂരിലെ സ്കൂൾ വാർഷികത്തിന് വന്നിരുന്നു. കലാമണ്ഡലത്തിന്റെ കഥകളി സ്കൂളങ്കണത്തിൽ അവതരിപ്പിച്ചിരുന്നു. ഇങ്ങനെയൊക്കെ കേമപ്പെട്ട സാംസ്കാരികോത്സവമായിട്ടാണ് വാർഷികാഘോഷം സംഘടിപ്പിക്കപ്പെട്ടത് എന്ന് രണ്ട് വലിയമ്മമാരുടെ ഓര്‍മപറച്ചിലിൽ നിന്ന് മനസ്സിലാക്കാമായിരുന്നു സവര്‍ണമദ്ധ്യവര്‍ഗ കുടുംബങ്ങളുടെ രുചിശീലങ്ങൾക്കൊത്ത് വള്ളത്തോൾക്കവിതകളെ പാകംചെയ്ത് കഴിക്കുന്ന ശീലം നിലവിലുണ്ട് എന്ന
Read More