ഓര്‍മ

പ്രഫ. എസ്. ഗുപ്തന്‍ നായര്‍ സാറിനെ ഓര്‍ക്കുമ്പോള്‍ ഡോ. കെ.എം. മാത്യുമംഗലാപുരത്തെ ഒരു അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തിലെ ഉദ്യോഗം രാജിവച്ചാണ് എം.കോമിന് പഠിക്കാന്‍ 1976-ല്‍ ഞാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. സര്‍വകലാശാലയില്‍ അതിപ്രഗത്ഭരും പ്രശസ്തരുമായ അധ്യാപകരുടെ ഒരു നീണ്ടനിര അന്നുണ്ടായിരുന്നു. ഗുപ്തന്‍ നായര്‍ സാറിനോടൊപ്പം പ്രഫ. ഷെപ്പേര്‍ഡ്, പ്രഫ. എം.ജി.എസ്. നാരായണന്‍, സുകുമാര്‍ അഴീക്കോട്, കെ.ജി. അടിയോടി, Read More

ഓളപ്പരപ്പില്‍ മുങ്ങിത്താഴുന്ന കടലോരജീവിതം

ഓളപ്പരപ്പില്‍ മുങ്ങിത്താഴുന്ന കടലോരജീവിതം രാജേശ്വരി പി.ആര്‍ കാലാകാലങ്ങളായി ദുരിതംപേറി ജീവിക്കുന്ന കേരളത്തിലെ തീരദേശവാസികളുടെ ജീവിതാവസ്ഥ നിന്നിടത്തുതന്നെ തുടരുന്നത് എന്തു വൈരുദ്ധ്യമാണീ 'വികസന' കാലഘട്ടത്തില്‍. കടലിനോടും അവഗണനകളോടും മല്ലിട്ട് ജീവിതസ്വപ്‌നങ്ങളുടെ മറുകര കാണാന്‍ തുഴയുകയാണ് ഇവര്‍... ജീവന്‍ പണയംവച്ച് കാറ്റും കോളും അവഗണിച്ച് ആഴക്കടലില്‍ അന്നത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം എന്നും അവശതകള്‍ മാത്രം നിറഞ്ഞതാണ്. ജീവനും Read More

കാളീശ്വരം രാജ്

കാളീശ്വരം രാജ് (സുപ്രീംകോടതി, ഹൈക്കോടതി അഭിഭാഷകൻ )   തടവുകാരുടെ അവകാശങ്ങളെക്കുറിച്ച് സുപ്രീംകോടതി സുദീർഘമായ ഒരു വിധിന്യായം എഴുതിയ ഒരു സന്ദർഭം ചാൾസ് ശോഭരാജിന്റെ കേസിലായിരുന്നു. 1978-ൽ ചാൾസ് ശോഭരാജ് കേസിൽ സുപ്രീംകോടതി തടവുകാരുടെ വ്യത്യസ്ത അവകാശങ്ങളെക്കുറിച്ച്, മൗലികാവകാശങ്ങളെകുറിച്ചും മനുഷ്യാവകാശങ്ങളെകുറിച്ചും വിശദമായി തന്നെ വിവരിക്കുകയുണ്ടായി.സാധാരണഗതിയിൽ പൗരന്മാർ അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങൾ അതുപോലെ ഒരു തടവുകാരന് ലഭിക്കുകയില്ലെങ്കിലും ഭരണഘടന Read More

വേദനയുടെ ദാര്‍ശനിക ഭൂപടങ്ങള്‍

വേദനയുടെ ദാര്‍ശനിക ഭൂപടങ്ങള്‍ ഗാസ്പര്‍. കെ.ജെ മനുഷ്യവേദനയുടെ അര്‍ത്ഥതലങ്ങള്‍ പരിശോധിച്ച പ്രതിഭകള്‍ ചരിത്രത്തിലെമ്പാടുമുണ്ട്. സാഹിത്യവും കലയും തത്ത്വചിന്തയും സഹനത്തിന്റെ പൊരുള്‍തേടി അലഞ്ഞതിന്റെ നാള്‍വഴിക്കുറിപ്പുകള്‍ എന്തെല്ലാം മനുഷ്യസംസ്‌കാരത്തിന് നല്‍കിയില്ല! വേദനയുടെ ഭൂപടത്തില്‍ മനുഷ്യന്‍ എന്ന ജീവി എങ്ങനെയെല്ലാമാണ് അടയാളപ്പെട്ടത്. മനുഷ്യസഹനത്തെക്കുറിച്ച് അതിപുരാതന അന്വേഷണങ്ങളിലൊന്ന് ജോബിന്റെ പുസ്തകം തന്നെ.  മറ്റൊന്ന് സോഫോക്ലീസിന്റെ ദുരന്തനാടകമായ ഫിലോക്‌റ്റെറ്റസ്. ഹെബ്രായ സാഹിത്യത്തിന്റെ മഹത്തായ Read More

സ്ത്രീ

മാതൃത്വം മാത്രം പ്രസക്തമായ ഒരു സാമൂഹ്യവ്യവസ്ഥ ഇവിടെ നിലനിന്നിരുന്നു എന്ന് വ്യക്തമാക്കാനാണ് ഇത്രയും വിശദമായി ഈ കഥകള്‍ ഇവിടെ പ്രതിപാദിച്ചത്. പിതാവിനെ ഐഡന്റിഫൈ ചെയ്യാനാവാത്തതിന്റെ പേരില്‍ ഇവരാരും തന്നെ സമൂഹത്തില്‍ ഒരുതരത്തിലും അവഹേളിതരോ അധിക്ഷിപ്തരോ ആയിട്ടില്ല.  ആ മതൃദായ ക്രമവ്യവസ്ഥ അതിസമര്‍ത്ഥമായി അട്ടിമറിക്കപ്പെട്ടതോടെ രൂപപ്പെട്ട സാമൂഹ്യക്രമത്തിലാണ് പുരുഷനും പിതാവുമെല്ലാം പ്രസക്തരും പ്രധാനികളുമാവുന്നത്. ദൈവിക ബ്രാഹ്മണ്യം ബോധപൂര്‍വ്വം Read More