columnist

Back to homepage

ചുമർചിത്രകല – ഭൂതം, വർത്തമാനം – സുധീഷ് നമ്പൂതിരി

ആന്ധ്രയും കർണാടകയും കേരളമുൾപ്പെടുന്ന തമിഴകവും ഒരുമിക്കുമ്പോൾ അത് ദ്രാവിഡദേശമായി. ഇതിൽ ആന്ധ്രയെ ഒഴിച്ചുനിർത്തിയാൽ കർണാടകയിലും തമിഴ്‌നാട്ടിലുമാണ് ചുമർച്ചിത്രങ്ങളുടെ പ്രാചീനമാതൃകകളുള്ളത്. ബദാമി, ചിത്തണ്ണവാസൽ എന്നിവിടങ്ങളിലെ ചിത്രങ്ങളാണ് ദക്ഷിണഭാരത്തിലെ; അഥവാ ദ്രാവിഡദേശത്തെ ചിത്രങ്ങളിൽവച്ച് ഏറ്റവും പഴക്കമേറിയതെന്ന് വെളിവായിട്ടുണ്ട്. ആറാം നൂറ്റാണ്ടിലേതെന്നുകരുതപ്പെടുന്ന വാതാപിയിലെ (ബദാമി) ചിത്രങ്ങൾ പശ്ചിമചാലൂക്യശൈലിയുടെ തിരുശേഷിപ്പുകളാണ്. ബൗദ്ധശില്പകലയുടെ ധ്യാനവടിവുകൾ അനുസരിക്കുന്ന അജന്തയിലെയും എല്ലോറയിലെയും ചിത്രങ്ങളിൽനിന്നു തികച്ചും വിഭിന്നമായിട്ടുള്ളൊരു

Read More

അനുഭവം സർഗാത്മകമായി എഴുതുമ്പോൾ – എൻ.ഇ. സുധീർ

ഫ്രഞ്ച് എഴുത്തുകാരി ആനി എർണോയ്ക്കാണ് ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. വേറിട്ടതും അസാധാരണവുമായ ഒരെഴുത്തുലോകം കാഴ്ചവച്ചതിനാണ് അവർ ഈ അംഗീകാരം നേടിയിരിക്കുന്നത്. ഇത് അപ്രതീക്ഷിതമായ വിജയമായിരുന്നില്ല. ഇവരുടെ പേര് ഈ വർഷത്തെ നൊബേൽ പുരസ്കാരത്തിന്  പരിഗണിക്കപ്പെട്ടേക്കുമെന്ന് ആദ്യംമുതലേ പറഞ്ഞുകേട്ടിരുന്നു. സാഹിത്യമെഴുത്തിന്റെ പുതിയൊരു ലോകമാണ് എർണോ കൃതികൾ. എഴുത്തിലൂടെ ആധുനിക മനുഷ്യന്റെ വിചിത്രവും സത്യസന്ധവുമായ

Read More

ചുരുളുകൾ – വി.ജി. തമ്പി

I went to the angel and asked him to give me the little scroll. He said to me. “Take it and eat it. It will turn your stomach sour, but in your mouth it will be as sweet as honey.”

Read More

സ്വാന്തെ പാബോ  തിരുത്തിയെഴുതിയ പരിണാമ കഥ – പ്രഫ. എ. മാണിക്കവേലു

ആദിമമനുഷ്യന്റെ ജനിതക ശ്രേണീകരണവുമായി ബന്ധപ്പെട്ട് അസാധ്യമെന്നു കരുതിയ കണ്ടെത്തലുകളാണ് ഗവേഷണത്തിലൂടെ സ്വാന്തെ പുറത്തുകൊണ്ടുവന്നത്. 2022-ലെ നൊബേൽ സമ്മാനം സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞനായ സ്വാന്തെ പാബോ (Svante Pääbo) നേടിയത് ‘വംശനാശം സംഭവിച്ച മനുഷ്യവർഗവും മനുഷ്യപരിണാമവും’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കണ്ടുപിടിത്തങ്ങൾക്കാണ്. ലോകത്തിലെതന്നെ മികച്ച അംഗീകാരമായ നൊബേൽ സമ്മാനം അടുത്തകാലത്ത് ഒരു വ്യക്തിക്കു മാത്രമായി ലഭിക്കുന്നത്

Read More

ഈ സമരം ഇവിടെ അവസാനിക്കുന്നില്ല … – ദയാബായി

2018 ജനുവരി 30-ന് സെക്രട്ടറിയേറ്റിനു മുന്നിലെ സമരം ഉദ്ഘാടനം ചെയ്യാൻ എന്‍ഡോസള്‍ഫാൻ പീഡിത ജനകീയ മുന്നണി എന്നെ ക്ഷണിച്ചപ്പോളാണ് ഞാൻ ഈ സമരത്തിന്റെ ഭാഗമാകുന്നത്. അതുവരെ വായിച്ചുമാത്രം അറിഞ്ഞ ദുരിതം നേരിട്ടറിയാൻ വേണ്ടി എന്തോ ഉള്‍പ്രേരണയാൽ സമരത്തിനു മുന്‍പേ കാസര്‍ഗോട്ടെത്തി. അവിടെ കണ്ടകാഴ്ചകൾ എന്റെ മനസ് പൊള്ളിച്ചു. രോഗബാധിതരുടെ ജീവിതവും വേദനയും എന്നെ വല്ലാതെ  സ്പര്‍ശിച്ചു.

Read More