focus articles
Back to homepageഹോക്കിങ്: സ്വപ്നങ്ങൾ ബാക്കിയാക്കി ചരിത്രത്തിലേക്ക്
മാര്‍ച്ച് 14-ന് അന്തരിച്ച സ്റ്റീഫന്‍ ഹോക്കിംഗ് എന്ന അത്ഭുതപ്രതിഭയ്‌ക്ക് ഭാവനയുടെ വിളഭൂമിയായിരുന്നു ശാസ്‌ത്രം. തത്ത്വചിന്ത, ഗണിതം, നിരീക്ഷണം എന്നീ മൂന്നു രൂപകങ്ങളുടെ സമഞ്‌ജസ സമ്മേളനമാണ് സൈദ്ധാന്തികഭൗതികം. ഭാവനാപരമായ സങ്കല്‌പങ്ങളെ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഉപകരിക്കുന്നവിധത്തില്‍ ആവിഷ്‌കരിക്കുന്നതിന് ഗണിതം കൂടിയേ തീരൂ. ഒരു സിദ്ധാന്തത്തിന്റെ ഭാഗധേയം നിര്‍ണയിക്കുക, അതിന്റെ പ്രവചനങ്ങളെ ശരിവെയ്‌ക്കുമ്പോഴാണ്. ഇത് സംഭവിക്കാത്തിടത്തോളം, ഏതൊരു സിദ്ധാന്തവും ഗണിതപരഭൗതികം
Read Moreഅഭ്യര്‍ത്ഥന കുട്ടികള്‍ക്കുവേണ്ടി കുട്ടികള്‍; കുട്ടികളോടൊപ്പം കുട്ടികള്‍
ഇതൊരപേക്ഷയാണ്; പരമ നിസ്സഹായാവസ്ഥയില്‍ സഹായത്തിനുവേണ്ടിയുള്ള നിലവിളിയാണ്. കേരളത്തിലെ കുട്ടികളോടു മാത്രമല്ല ലോകത്തിലെ എല്ലാ കുട്ടികളോടും ഉള്ള അപേക്ഷയാണ്. ഏറെ കൂട്ടായ ചിന്തകള്‍ക്കുശേഷം സംഭരിച്ച ധൈര്യത്തോടെയാണ് ഈ അഭ്യര്‍ത്ഥന കുട്ടികളായ ഞങ്ങള്‍ തയ്യാറാക്കിയത്. ആരാണ് ഞങ്ങള്‍? എന്തുകൊണ്ടാണ് ഞങ്ങളിതു ചെയ്യുന്നത്? ഞങ്ങള്‍, കുട്ടികള്‍ കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവര്‍. കേരളത്തിലെ ഏറ്റവും അവഗണിക്കപ്പെട്ട ജില്ലയാണ് ഇത്. “എന്‍ഡോസള്‍ഫാന്‍
Read Moreഇന്ത്യൻ ജുഡിഷ്യറിയിൽ പൊളിച്ചെഴുത്തു അനിവാര്യം
മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവത്. ഇതോടെ നമ്മുടെ ജുഡീഷറി പ്രതിരോധത്തിലായി. സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് ഒരു ഭരണഘടനാബെഞ്ച് രൂപീകരിച്ച് സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തുത് ഭരണഘടനാപ്രശ്‌നം ഉത്ഭവിക്കു കേസായതിനാല്‍ കമ്മീഷന്റെ വിധി സ്‌റ്റേ ചെയ്‌തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഇതുവരെ ഈ കേസ് പരിശോധനയ്‌ക്കായി എടുത്തി`ില്ല. പക്ഷേ ഇന്ത്യന്‍ ജുഡീഷ്വറി സുതാര്യമായിരിക്കണമെ പ്രഖ്യാപനത്തിന് പ്രാമുഖ്യം വു. ഇന്ത്യ കണ്ട മികച്ച ന്യായാധിപന്‍മാരില്‍ ഒരാളായ
Read Moreബജറ്റ് 2018-19: അസമത്വത്തിലേക്ക് കുതിച്ചു വീണ്ടും
തോമസ് പികറ്റിയും ലൂക്കോസ് ചാന്‍സലും ചേര്‍ന്നു നടത്തിയ പഠനം (ഇന്ത്യയെ സംബന്ധിച്ച്) കണ്ടെത്തിയത് ജനസംഖ്യയുടെ തലപ്പത്തെ ഒരു ശതമാനം ദേശീയവരുമാനത്തിന്റെ ഏറ്റവും കൂടുതല്‍ പങ്കു കൈയാളുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനമാണ് ഇന്ത്യയ്‌ക്ക്. 1982-83ല്‍ ദേശീയവരുമാനത്തിന്റെ 6.2% കൈയ്യടക്കിയിരുന്ന ഇവര്‍ 2013-14 ആയപ്പോഴേക്ക് അത് 21.7% ആയി ഉയര്‍ത്തി. ബ്രിട്ടീഷ് രാജിന്റെ കാലത്തെ ഇന്ത്യ എടുത്താല്‍ 1939-40-ല്‍
Read Moreകറുത്തവന്റെ വിശപ്പ് മഹാപരാധം
ഇതൊരു കെട്ട കാലമാണ്. ജാതിയുടെയും നിറത്തിന്റെയും വിയര്‍പ്പ് നാറ്റത്തിന്റെയും പേരില്‍ മനുഷ്യന്‍ മനുഷ്യനെതിരെ തിരിയുന്ന കെട്ട കാലം. ആര്‍ക്കും ഒരുപദ്രവും ചെയ്യാതെ ജീവിച്ച അഗളി അട്ടപ്പാടി കടുകമണ്‍കോളനിയില്‍ ജനിച്ച മധുവെന്ന വനവാസിയേയാണ് ഫെബ്രുവരി ഇരുപത്തിരണ്ടാം തിയതി ഒരു സംഘം നാട്ടുവാസികള്‍ മോഷണകുറ്റം ആരോപിച്ച് പിടിച്ചുകെട്ടി മര്‍ദ്ദിച്ചത്. അക്ഷന്തവ്യമായ കുറ്റമാണ് മധുസൂതനന്‍ എന്ന ഈ യുവാവില്‍ ചാര്‍ത്തപ്പെട്ടത്.
Read More