focus articles

Back to homepage

ഒഴുക്കിനെതിരെനിവർന്നുനീന്താൻ – എസ്.ശാരദക്കുട്ടി

നിയമത്തെക്കുറിച്ചുള്ളഅവബോധംഇന്നു  പെൺകുട്ടികൾക്ക്നൽകുന്നകരുത്ത്ചെറുതല്ല. ചോദ്യംചെയ്തുകൊണ്ടേയിരിക്കുക. ഒടുവിൽദുഷ്പ്രഭുത്വക്കോട്ടകൾക്ക്ഒന്നോടെഇടിഞ്ഞുവീണുതകരേണ്ടിവരുകതന്നെചെയ്യും.കുനാതെയുംവളയാതെയുംനിൽക്കൽസ്വന്തംഉത്തരവാദിത്വമാണെന്ന്സ്ത്രീകൾതിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്.  ഒഴുക്കിനെപഴിപറയുന്നതിനുപകരംഒഴുക്കിനെതിരെനിവർന്നുനീന്താൻഅവർതുടങ്ങിയിരിക്കുന്നു. തൊഴിലിടങ്ങളിലെസ്ത്രീസുരക്ഷയ്ക്കുവേണ്ടിയുള്ളനിയമനിർമ്മാണംനടന്നുവെങ്കിലും, അതംഗീകരിച്ച്ഫലപ്രദമായിനടപ്പിലാക്കുവാൻഇപ്പോഴുംനമ്മുടെഭരണകൂടങ്ങൾക്ക്കഴിഞ്ഞിട്ടില്ല. തൊഴിലിടങ്ങൾസുരക്ഷിതമായിരിക്കണം, അവിടെനിയമങ്ങൾകൃത്യമായിപാലിക്കപ്പെടണം, ലൈംഗികചൂഷണമുണ്ടായിക്കൂടാ, അവിടെപരാതിപരിഹാരസെൽഉണ്ടായിരിക്കണം, അവിടെപ്രാഥമികാവശ്യങ്ങൾനിറവേറ്റാനുള്ളസൗകര്യമുണ്ടാകണംഇതൊക്കെനിയമത്തിലുണ്ട്. നിയമത്തിലില്ലാത്തമറ്റുചിലതുണ്ട്. തൊഴിലിടംഒരുവ്യക്തിക്ക്ഏറ്റവുംആഹ്ലാദപ്രദമായിരിക്കണം, വളരെകംഫർട്ടബ്ൾആയിരിക്കണം. അങ്ങനെഒരാശയത്തിലേക്ക്നമ്മുടെചിന്തകൾഇനിയുംകടന്നുചെന്നിട്ടില്ല. മുൻപറഞ്ഞഎല്ലാസൗകര്യങ്ങളുംതൊഴിലിടത്തിൽഒരുചടങ്ങിനെന്നവണ്ണംഉണ്ടായിരിക്കുമ്പോൾത്തന്നെനിർഭയവുംസ്വതന്ത്രവുമായആഹ്ലാദദായകമായഒരുപ്രവൃത്തിസ്ഥലമായിഅതുമാറാനുള്ളസാഹചര്യങ്ങളോചിന്തകൾപോലുമോനമ്മുടെതൊഴിൽസംസ്കാരത്തിൽഇന്നുംഉണ്ടായിട്ടില്ല. ഉദാഹരണത്തിന്കേരളത്തിലെപെൺപോരാട്ടങ്ങളുടെചരിത്രത്തിൽസമാനതകളില്ലാത്തഒന്നായിരുന്നുഇരിപ്പുസമരം. ടെക്സ്റ്റൈൽതൊഴിലാളികളായസ്ത്രീകൾക്ക്തൊഴിലിടങ്ങളിൽഇരുന്നുജോലിചെയ്യുന്നതിനുസൗകര്യംആവശ്യപ്പെട്ടുള്ളസമരമായിരുന്നുഅത്. ഇതുപോലെസ്ത്രീപൗരാവകാശതുല്യതകൾക്കുവേണ്ടിനടത്തപ്പെട്ടഒട്ടേറെസമരങ്ങളുടെചരിത്രംനമുക്കുണ്ട്. പലതുംവിജയിച്ചതായിപ്രഖ്യാപിക്കുകയുംചെയ്തിട്ടുണ്ട്.  പക്ഷേ, ഏതെങ്കിലുംഒരുതുണിക്കടയിൽഇരുന്നുജോലിചെയ്യാനുള്ളസൗകര്യമുള്ളതായിഇന്നുംകാണുന്നില്ല. രാവിലെ 8 മണിമുതൽവൈകിട്ട് 8 മണിവരെപണിയെടുക്കുന്നമനുഷ്യർക്ക്കസേരനൽകാതിരിക്കുകഎന്നമനുഷ്യവിരുദ്ധതനമ്മുടെനാടിന്റെതൊഴിൽസംസ്കാരത്തിന്റെജീർണമുഖത്തെയാണ്കാണിക്കുന്നത്.  ഒരുവികസ്വരരാഷ്ട്രത്തിന്റെതൊഴിലവസ്ഥകളെവികസിതരാഷ്ട്രങ്ങളുടേതുമായിതാരതമ്യംചെയ്യുന്നത്അയുക്തികമാണെന്നറിയാം. എങ്കിലുംവിദേശമാതൃകകൾപഠിക്കാനായിതുടരെത്തുടരെപുറംലോകങ്ങളിലേക്ക്സഞ്ചരിക്കുന്നവർക്ക്വിദേശരാഷ്ട്രങ്ങൾഅവിടെപിന്തുടരുന്നതൊഴിൽസംസ്കാരമെന്തെന്ന്മനസ്സിലാക്കാനുംഅതിലേക്കുനമ്മുടെനാടിനെനയിക്കാൻഎന്തൊക്കെചെയ്യാനാകുമെന്നുംപരിശോധിക്കാവുന്നതാണ്. തൊഴിൽചെയ്യുന്നവരുടെപ്രാഥമികാവശ്യങ്ങൾമാത്രമല്ലഅവിടെപരിഗണന. വിദ്യാസമ്പന്നരായയുവാക്കൾകേരളത്തിൽനിന്ന്വിദേശരാജ്യങ്ങളിലേക്ക്കുത്തിയൊഴുകിപോകുന്നതിന്റെപ്രധാനകാരണംതൊഴിലിടങ്ങളിലെമാന്യതയുംഅന്തസ്സുംസുരക്ഷയുംവരുമാനവുംഅവിടങ്ങളിൽകൂടുതലാണ്എന്നതുതന്നെയാണ്. അതിലുപരിയായി,അവരെഅവിടെത്തുടരാൻപ്രേരിപ്പിക്കുന്നസംഗതികൾനിരവധിയാണ്. ഒരുപക്ഷേ,ആസൗകര്യങ്ങൾനമ്മുടെനാട്ടിൽപിന്തുടരണമെന്ന്ആവശ്യപ്പെട്ടാൽആർഭാടമെന്നോലക്ഷ്വറിഎന്നോആക്ഷേപിക്കപ്പെട്ടേക്കാം.   വീട്ടിൽരാത്രിയോവെളുപ്പിനെയോതയാറാക്കുന്നഭക്ഷണംപൊതിഞ്ഞുവച്ച്ഓഫീസിൽകൊണ്ടുപോയിഉച്ചയാകുമ്പോൾആതണുത്തഭക്ഷണംകഴിക്കുന്നരീതിയാണ്നമ്മുടെനാട്ടിൽഒരുവിധംഎല്ലാഉദ്യോഗസ്ഥരുംപിന്തുടരുന്നത്. ഒരുതൊഴിലാളിക്ക്സ്വന്തംതൊഴിലിടത്തിൽസ്വന്തംകാബിനിൽഫ്രിഡ്ജുംഇലക്ട്രിക്അവനുംഉണ്ടായിരിക്കുകയുംഭക്ഷണസമയത്ത്അതുചൂടാക്കികഴിക്കുകയുംചെയ്യാനുള്ളസൗകര്യംഉണ്ടാവുകയുംചെയ്യുന്നതിനെക്കുറിച്ച്നമ്മുടെയുവാക്കൾതങ്ങളുടെവിദേശാനുഭവംപറയുമ്പോൾതൊഴിലിടങ്ങൾ labour friendly ആകുന്നതിനെക്കുറിച്ച്നമ്മുടെനാട്എന്നാണിനിചിന്തിച്ചുതുടങ്ങുകഎന്ന്ആലോചിക്കാറുണ്ട്. ഇതൊക്കെയാണോവലിയപ്രശ്നമെന്ന്തോന്നിയേക്കാം.

Read More

മോളിവുഡിലെപുല്ലിംഗവാഴ്ചയും പുറമ്പോക്കിലെതാരങ്ങളും – ഡോ. സെബാസ്റ്റ്യൻജോസഫ്

വൈക്കംസത്യഗ്രഹത്തിന്റെനൂറാംവാർഷികംആഘോഷിച്ചുനിൽക്കുന്നകേരളീയസമൂഹമനസ്സിനുമേൽവന്നുവീണഅയിത്ത /അപരശരീരഉൽക്കയാണ്ഹേമകമ്മിറ്റിറിപ്പോർട്ട്. മോളിവുഡിന്റെചരിത്രത്തിലെകറുത്തഅധ്യായങ്ങളെവെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ്ഈമൂന്നംഗകമ്മിറ്റിറിപ്പോർട്ട്.വർത്തമാനകേരളത്തിന്റെഭൂത /ഭാവികാലങ്ങളിലേക്ക്ഉൾക്കാഴ്ചതരുന്നഒരുസാമൂഹികപാഠമായതിനാൽ, ഈറിപ്പോർട്ട്, ആധുനികമൂലധന/മുതലാളിവ്യവസ്ഥയിലെചൂഷണചരിത്രത്തെയാണ്അടിവരയിട്ടുകാണിക്കുന്നത്. ഇരുപത്തിയൊന്നാംനൂറ്റാണ്ടിലെമനുഷ്യർക്കുണ്ടായിരിക്കേണ്ടമൂല്യബോധവുംമനോഭാവവുംകൈവരിക്കാത്ത, പരാജിതരായമലയാളിസാമൂഹികമനുഷ്യനെപച്ചയായിവെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു. ജന്മിത്തമനസ്സുംപേറിജീവിക്കുന്നഒരുകൂട്ടംമനുഷ്യരുടെതിരക്കഥതന്നെയാണ്ഹേമകമ്മിറ്റിറിപ്പോർട്ട്അനാവരണംചെയ്യുന്നത്. അതിലേറ്റവുംഅടിമവത്കരിക്കപ്പെട്ടവരായിസ്ത്രീകൾമാറുന്നചരിത്രമാണ്ഈറിപ്പോർട്ടിന്റെകാതൽ. സ്ത്രീകളുടെശരീരവും, മനസ്സുംപുരഷാധിപത്യചലച്ചിത്രസംവിധാനത്തിലെ, എന്തോഒരുവിലയുമില്ലാത്തഭൗതികവസ്തുവായിമാറിയിരിക്കുന്നു. Each sex has a relation to madness. Every desire has a relation to madness. But it would seem that one desire has been taken as wisdom, moderation,

Read More

തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷിതരാണോ? – അലീന മരിയ മോൻസി

ഒരു നിയമ വിശകലനം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ ഒരു പ്രധാന സാമൂഹികവിഷയമായി മാറിയിരിക്കുന്നു. തൊഴിൽചെയ്യാനുള്ള അവകാശത്തിനായി സ്ത്രീകൾ പോരാടേണ്ട ഒരു കാലമുണ്ടായിരുന്നു. കാലക്രമേണ, ഈ അവസ്ഥ മാറി. സമൂഹത്തിൽ സ്ത്രീകൾ അവരുടേതായ ഇടവും വ്യക്തിത്വവും കണ്ടെത്തി. എന്നാൽ, തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന സുരക്ഷാ ഭീഷണികളും അവകാശലംഘനങ്ങളും ഇന്നും നിലനിൽക്കുന്നു എന്നത് ഒരു ദുരന്തകരമായ വസ്തുതയാണ്.

Read More

സ്ത്രീകൾ ഇന്ത്യയെ വീണ്ടെടുക്കേണ്ട സമയം – തുഷാർ  ഗാന്ധി

“എന്റെ അഭിപ്രായത്തിൽ, സ്ത്രീകളനുഭവിക്കുന്ന ഗാർഹിക അടിമത്തം നമ്മുടെ പ്രാകൃതത്വത്തിന്റെ പ്രതീകമാണ്. അടുക്കളയിലെ അടിമത്തം ക്രൂരതയുടെ അവശിഷ്ടം മാത്രമാണ്.  സ്ത്രീകൾ ഈ ദുഃസ്വപ്നത്തിൽനിന്ന് മോചിതരാകേണ്ട സമയം ഏറെ വൈകിയിരിക്കുന്നു. ഒരു സ്ത്രീയുടെ മുഴുവൻ സമയവും വീട്ടുജോലിക്കുവേണ്ടി നശിപ്പിക്കരുത്.” – എം.കെ. ഗാന്ധി, ഹരിജൻ: ജൂൺ 8, 1940. 1940-ൽ ബാപ്പു എഴുതിയത് ഇന്നും സത്യമായി തുടരുന്നു. മെട്രോകളിലും

Read More

കല്‍പ്പറ്റ നാരായണന്‍/ഡോ. രോഷ്നിസ്വപ്ന – മരണത്തെ ഊറാന്‍ വയ്ക്കുന്ന സമയപ്രഭു

“Man has no knowledge” -Michel De Montaigne തന്റെ സമ്പൂർണസമാഹാരത്തില്‍ Michel de Montaigne    എഴുതിയ വരികള്‍ ശ്രദ്ധേയമാണ്. “If I speak of myself in different ways, that is because I look at myself in different ways” എന്നാണദ്ദേഹം വിശ്വസിക്കുന്നത്. ഇതൊരു തുറന്നുപറച്ചിലാണ്. അനുഭവങ്ങളുടെ സവിശേഷമായ സ്പര്‍ശങ്ങളെ

Read More