focus articles

Back to homepage

മാറ്റത്തിനുള്ള സാധ്യത നമ്മൾതന്നെയാണ്

Sunil P Eladom എങ്ങനെയാണ് ഇന്നത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക  തലങ്ങളെ പുതിയ ഊര്‍ജ്ജത്തിലേയ്ക്കുo പുതിയ പ്രതീക്ഷയിലേയ്ക്കും നയിക്കുക? അതിനുള്ള സാധ്യത എത്രമാത്രം? ഏതു സമൂഹവും ഒരു പരിവര്‍ത്തന സാധ്യതയെ അതിനകമെ  നിലനിര്‍ത്തുന്നുണ്ട്.ആ  പരിവര്‍ത്തനോര്‍ജ്ജത്തെ രൂപപ്പെടുത്താനോ ആ പരിവര്‍ത്തനോര്‍ജ്ജത്തില്‍ നിന്ന് ആ മാറ്റത്തെ ഉയര്‍ത്തിക്കൊണ്ടുവരാനോ ആ സമൂഹത്തിലെ ഇതര ഘടകങ്ങള്‍ക്ക്   കഴിയുമെന്നതാണ് പ്രധാനപ്പെട്ട ഒരു

Read More

വെളിച്ചം അകലെ

സി. രാധാകൃഷ്ണന്‍ തുരങ്കത്തിനറ്റത്ത് തീര്‍ച്ചയായും വെളിച്ചമുണ്ട്. പക്ഷേ ഇത് ഒരു വളരെ നീണ്ട തുരങ്കമാണ് എന്ന് തോന്നുന്നു. നന്നേ സൂക്ഷിച്ചുനോക്കിയാലേ അങ്ങേയറ്റത്ത് വെളിച്ചം കാണാനാവുന്നുള്ളൂ. ആളുകള്‍ ഒരുമിക്കേണ്ടതിനു പകരം കൂടുതല്‍ ഭിന്നിക്കുകയാണ്. ഇണക്കത്തിലേറെ പിണക്കങ്ങള്‍ ഉണ്ടാവുന്നു, വിശ്വാസത്തിലേറെ അവിശ്വാസവും. എത്ര പണം ഉണ്ടായാലാണ് തികയുക എന്ന് അറിയാത്തത്തിനാലുള്ള ആശങ്കയും ഉള്ളത് പോകുമോ എന്ന പേടിയും ഒപ്പം. Read More

ഇനി മന്ദസ്മിതത്തിലേക്ക് മടങ്ങാം

എന്‍.ജയകൃഷ്ണന്‍ ഇന്നു നമ്മള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു വാക്കാണ് സാമൂഹിക അകലം. ഉപയോഗിക്കാന്‍ പാടില്ലാത്തതും ജീവിതത്തില്‍ വച്ചുപുലര്‍ത്താന്‍ പാടില്ലാത്തതുമായ സാമൂഹിക അകലം പാലിക്കാന്‍ നാം നിര്‍ബന്ധിതരായിരിക്കുകയാണ് ഇപ്പോള്‍. ഈ ലേഖനം അഭിസംബോധന ചെയ്യുന്നത് ഭൂരിഭാഗം വരുന്ന മലയാളി സമൂഹത്തിനോടാണ്. അതില്‍ ജാതിമതഭേദങ്ങളില്ല. മനുഷ്യരുടെ ജനിതകഘടന മാത്രമേയുള്ളൂ എന്നു തുടക്കത്തിലേ പറയട്ടെ. ഞാനും എന്റെ കുടുംബവും Read More

മൊഴിയാഴം

എന്‍.ഇ. സുധീര്‍ അരുണ്‍ പി. ഗോപിയുടെ 'ഒറ്റ്' 'അരയില്‍ തിരുകിയ വടിവാളില്‍ തിരുമ്പിപ്പിടിച്ച് കൊറ്റിയുടെ സൂക്ഷ്മതയോടെ കൊമ്പന്‍ ധ്യാനനിരതനായി. ജീപ്പിന്റെ  സീറ്റില്‍ മഴുവച്ച് ഞാനും അഷ്‌റഫും കാത്തുനിന്നു. തെല്ലിട മൗനത്തിന് ശേഷം അഷ്‌റഫ് പറഞ്ഞു: 'നിന്നോട് പറയരുതെന്ന് കൊമ്പന്‍ പറഞ്ഞിരുന്നു.'' കട്ടപിടിച്ച ഇരുട്ടില്‍ അഷ്‌റഫിന്റെ  മുഖം വ്യക്തമായില്ലെങ്കിലും വാക്കുകളുടെ ഉന്നം ഊഹിക്കാമായിരുന്നു. 'എന്ത് ?' തെല്ലൊരവിശ്വസനീയത Read More

സൈക്കിള്‍

ജോര്‍ജ് ജോസഫ് കെ. സൈക്കിളിനെക്കുറിച്ച് പറയുമ്പോള്‍ അമ്മയുടെ മരണം പലയിടത്തും എഴുതിയിട്ടുണ്ടെങ്കിലും അതാവര്‍ത്തിച്ച് പറയേണ്ടി വരും. സൈക്കിള്‍ അമ്മയുമായി വളരെ ബന്ധപ്പെട്ട ഒരു വിഷയമാണ്. അമ്മയുടെ മരണത്തിന്റെ  ആമുഖമില്ലാതെ സൈക്കിള്‍ പൂര്‍ണമാകുകയില്ല. വെളമാമ്മായിയുടെവാക്കുകളിലൂടെയാണ് എന്റെ  കുട്ടിക്കാലത്തെ കുസൃതിയും കുന്നായ്മയുമൊക്കെ ഞാനറിയുന്നത്. അമ്മായി ഒരു ചരിത്രകാരിയെപ്പോലെയായിരുന്നു. എല്ലാക്കാര്യങ്ങളും കൃത്യമായി പറയും. എന്റെ  ഒരു വയസു മുതല്‍ പതിനാറു Read More