focus articles

Back to homepage

മൂക്കില്ലാ രാജ്യത്തെ മുറിമൂക്കര്‍ സെലിബ്രിറ്റികള്‍!

അഗസ്റ്റിന്‍ പാംപ്ലാനി മനുഷ്യന്റെ ജൈവപ്രകൃതിയില്‍ തന്നെ അന്തര്‍ലീനമായിട്ടുള്ള ഒരു മൗലിക ആഭിമുഖ്യമാണ് പ്രതീകബദ്ധത. മനുഷ്യന്‍ പ്രതീകങ്ങളെ സൃഷ്ടിക്കുന്നു. പ്രതീകങ്ങളാല്‍ സ്വാധീനിക്കപ്പെടുകയും ഉരുവാക്കപ്പെടുകയും  ചെയ്യുന്നു. ശരീരം എന്ന പ്രതീകം സ്വത്വം എന്ന യാഥാര്‍ഥ്യത്തെയും ചിരി എന്ന പ്രതീകം സന്തോഷം എന്ന യാഥാര്‍ഥ്യത്തെയും സന്നിഹിതമാക്കുന്നതുപോലെ ഉദാത്ത പ്രതീകങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ അനുഭവം സംസിദ്ധമാക്കുന്നവയാണ്.  ഉദാത്തമായ ചോദനകളെയും  മൗലികമായ അന്വേഷണങ്ങളെയും ആദര്‍ശങ്ങളെയുമൊക്കെയാണ് Read More

ജേക്കബ് ഈരാളി മുതൽ കാർമൻ ബനഡിക്ട് വരെ:

ജേക്കബ് ഈരാളി മുതൽ കാർമൻ ബനഡിക്ട് വരെ: മമ്മൂട്ടി ഉടലിന്റെ ആധികാരികത   'A star image consists both of what we normally refer to his or her image, made up of screen role and obviously staged managed public appearances, and also of images Read More

ജനാധിപത്യത്തിന്റെ കശാപ്പുശാലകൾ

ജനാധിപത്യത്തിന്റെ കശാപ്പുശാലകൾ എം.എൻ. കാരശ്ശേരി കൊറോണാ വൈറസിന്റെ രൂപത്തിൽ ലോകമെമ്പാടും മരണം കരാളനൃത്തം ആടിക്കൊണ്ടിരിക്കുന്നതിനിടയിലാണ്, അതിന്റെ രംഗവേദികളിലൊന്നായി നിർഭാഗ്യവശാൽ കേരളവും രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് നമ്മുടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 'രാഷ്ട്രീയ കൊലപാതക'ങ്ങളുടെ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്! പ്രകൃതിയുടെ ക്രൂരതയ്‌ക്കൊപ്പം സംസ്‌കൃതിയുടെ വികൃതി കൂടി.... 'രാഷ്ട്രീയ കൊലപാതകം' - എന്തൊരു ലക്ഷണം കെട്ട പ്രയോഗം. കൊലപാതകം എങ്ങനെയാണ് രാഷ്ട്രീയപ്രവർത്തനമാവുക? രാഷ്ട്രീയ Read More

സ്വാതന്ത്ര്യവും സ്വരാജും: സ്വയംഭരണത്തിന്റെ വേരുകൾ

അജിത് വെണ്ണിയൂർ ''ഭാരതത്തിന്റെ ആത്മാവ് കണ്ടെത്തിയ മഹാൻ'' എന്നാണ് മഹാത്മാഗാന്ധിയെ മഹാകവി രവീന്ദ്രനാഥടാഗോർ വിശേഷിപ്പിച്ചത്. എന്തായിരുന്നു ഗാന്ധി കണ്ടെത്തിയ ഭാരതം? സ്വതന്ത്രഭാരതത്തെക്കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങളും സങ്കല്പങ്ങളും ആദ്യമായവതരിപ്പിച്ച 'ഹിന്ദ് സ്വരാജ്' (1908) എന്ന ലഘുഗ്രന്ഥത്തിൽ അദ്ദേഹം നൂറ്റാണ്ടുകൾ നീണ്ട അടിമത്തത്തിന്റെ വേരുകൾ ചികഞ്ഞെടുത്തു. ''ഇംഗ്ലീഷുകാർ ഇന്ത്യ പിടിച്ചടക്കുകയല്ല, നാം അവർക്ക് നല്കുകയാണ് ചെയ്തത്. അവരുടെ ശക്തിമൂലമല്ല, Read More

മൂർച്ചയുള്ള ഒരറ്റത്ത് കുരുങ്ങിക്കിടക്കുകയാണ് എന്റെ വാക്ക്

മൂർച്ചയുള്ള ഒരറ്റത്ത് കുരുങ്ങിക്കിടക്കുകയാണ് എന്റെ വാക്ക് ശരൺകുമാർ ലിംബാളെ / രോഷ്നിസ്വപ്ന “വാക്കുകളെ നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ ജീവിതം ഒരു കൈക്കുടന്ന വെള്ളത്തിന് കൊടുത്തിട്ടുണ്ടോ നഗ്നമായ ...താന്തോന്നിയായ ഒരു വഴിയിലൂടെ അലഞ്ഞുതിരിഞ്ഞിട്ടുണ്ടോ വിശപ്പിന്റെയും ദാരിദ്ര്യത്തെയും പകലുകൾ താണ്ടിയിട്ടുണ്ടോ” ‘വാക്കുകൾ’ എന്ന കവിതയിൽ ശരൺകുമാർ ലിംബാളെ ഇങ്ങനെ എഴുതുന്നു. വാക്കുകളോടുള്ള പ്രണയത്തിന്റെ പേരിൽ പലവട്ടം തല അരിയപ്പെട്ട Read More