columnist

Back to homepage

“ബ്ലൂ’ ഉടലുകളും വിഷ്വൽ ക്യാപ്പിറ്റലിസവും – ടി.കെ. സന്തോഷ്കുമാർ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോപ്പിയുള്ള പ്രാദേശിക ദിനപത്രത്തിന്റെ എഡിറ്റോറിയൽ ചുമതല വഹിച്ചിരുന്ന തോമസ് ജേക്കബ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ 1994 ലെ ചാരക്കേസുമായി ബന്ധപ്പെട്ട് പങ്കുവച്ച മാധ്യമാനുഭവം ദൃശ്യമാധ്യമസന്ദർഭത്തിലും പ്രസക്തമാണ്. ചാരക്കേസ് സംബന്ധിച്ച വാർത്തകൾ കേരളത്തിലെ പല പ്രധാന പത്രങ്ങളും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നപ്പോൾ, മലയാള മനോരമയുടെ നേരെ, “”നിങ്ങൾ എന്തുകൊണ്ട് അതിന് വേണ്ടത്ര പ്രാധാന്യം

Read More

സാഹിത്യത്തിനു നൊബേൽ പുരസ്കാരം നേടിയ കൂറ്റ്സീയുടെ യൂറോപ്യൻ നവോത്ഥാന സംസ്കാര വിമർശനകഥ പോൾ തേലക്കാട്ട്

“”യേശുവിന്റെ മരണം” സാഹിത്യത്തിനു aനൊബേൽ പുരസ്കാരം നേടിയ കൂറ്റ്സീയുടെ യൂറോപ്യൻ നവോത്ഥാന സംസ്കാര വിമർശനകഥ പോൾ തേലക്കാട്ട് മരണത്തെ മറികടക്കുന്ന എഴുത്ത് “”എഴുത്തിന്റെ ഏറ്റവും വലിയ ശത്രു മരണമായിരിക്കാം, എന്നാൽ എഴുത്താണു മരണത്തിന്റെ ശത്രു.” സാഹിത്യത്തിനു  നൊബേൽ സമ്മാനം ലഭിച്ച ദക്ഷിണാഫ്രിക്കൻ സാഹിത്യകാരൻ ജോൺ മൈക്കിൾ കൂറ്റ്സീ 2020-ൽ എഴുതിയ “”യേശുവിന്റെ മരണം” മരണത്തിൽനിന്ന് എഴുത്തിനെ

Read More

വട്ടവടയിലെ തീരാത്ത കർഷക ദുരിതം – അമൽ ബി.

വട്ടവടയെന്ന കാർഷിക ഗ്രാമം മലയാളിയുടെ പരിചിത സ്ഥലനാമങ്ങളിലൊന്നായി മാറിയിട്ട് നാളുകളധികമായിട്ടില്ല. കേരളത്തിലെ ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമെന്ന നിലയിലാണ് നാമാദ്യം വട്ടവടയെ അറിയുന്നത്. പിന്നീട് പരമ്പരാഗത ടൂറിസം കേന്ദ്രങ്ങളിൽ നിന്ന് മാറി പുതിയ ഇടങ്ങൾ തേടിയിറങ്ങിയ സഞ്ചാരികളിലൂടെയും നാമീ നാടിനെ പരിചയപ്പെട്ടു. കോണ്ടൂർ രീതിയിൽ തട്ടുതട്ടായി തിരിച്ച കൃഷിഭൂമിയുടെ ദൃശ്യഭംഗിയും ഉൗഷ്മളമായ കാലാവസ്ഥയും ഗോത്ര സംസ്ക്കാരവുമെല്ലാം

Read More

ആന്തരിക നിശ്ശബ്ദതയ്ക്കൊരുണർത്തുപാട്ട് – ജോയ് ഫിലിപ്പ് കാക്കനാട്ട്, സി.എം.എെ

അതുവരെ നിസ്സാരവും സ്വാഭാവികവുമായി കരുതിയിരുന്ന സഞ്ചാരസ്വാതന്ത്ര്യത്തിന്റെ അർത്ഥവും വിശാലതയും അന്നാണ് ഞാൻ ശരിക്കും ചിന്തിച്ചു തുടങ്ങിയത്. കേവലം നിസ്സാരമായി കരുതിയിരുന്ന പലവിധ സ്വാതന്ത്ര്യങ്ങളുടെ മൂല്യം കോവിഡിന്റെ വലിയ ഗുണപാഠമായിരിക്കുന്നു. ഇന്നലെവരെ എവിടെയെങ്കിലും പോകണമെങ്കിലോ ആരെയെങ്കിലും സന്ദർശിക്കണമെങ്കിലോ ഒരുപാടു വീണ്ടു വിചാരത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. യാത്രക്കാവശ്യമായ വാഹനം സംഘടിപ്പിക്കുക, കാണേണ്ടവരെ കാണുക, തിരികെ വരുക. എത്ര എളുപ്പമായിരുന്നു അതെല്ലാം!

Read More

ചെറുകഥാകൃത്തും കലാതത്ത്വചിന്തകനുമായിരുന്ന ടി.ആറുമായി നടത്തിയ അഭിമുഖം

പ്രതിഭയുടെ സര്‍പ്പസാന്നിദ്ധ്യം വേണു: പൊള്ളയായ നമ്മുടെ കാലത്തെപ്പറ്റി? ടി.ആര്‍: നമ്മുടെ കാലം പൊള്ളയല്ല. ശാസ്ത്രശാഖകളിലും ചരിത്രഗവേഷണത്തിലും പുരാവസ്തുപഠനത്തിലും മറ്റും അഭൂതപൂര്‍വമായ പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നമ്മുടെ കൊച്ചുകുട്ടികളുടെപോലും പൊതുവിജ്ഞാനവും സാമാന്യജ്ഞാനവും വളരെ വലുതാണ്. കലകളുടെയും അവയെക്കുറിച്ചുള്ള പഠനങ്ങളുടെയും ആഴവും പരപ്പും വളരെ വര്‍ദ്ധിച്ചിരിക്കുന്നു. ഓരോ ദിവസവും ഓരോ വിജ്ഞാനശാഖ പിറവികൊള്ളുന്നു. 1500 മുതല്‍ 1600 വരെയുള്ള 100

Read More