columnist
Back to homepageസാത്താന്റെ ചൂളം – വി.കെ.കെ.രമേഷ്
പാർക്കിംഗ് ഏരിയയിൽനിന്ന് കാർ നീങ്ങുമ്പോൾത്തന്നെ മിറാഷിന് എന്തോ പന്തികേടു തോന്നിയിരുന്നു. ഭൂമിക്കടിയിൽനിന്ന് ക്രമേണ ഉയർന്നുവരുന്ന കയറ്റം പിന്നിട്ട്, വണ്ടി നാൽപ്പത്തിരണ്ടു ഡിഗ്രി നഗരച്ചൂടിലേക്ക് കയറിയതും, പിൻവശം കാണാനാവുംവിധം മിറർ തിരിച്ച്, അയാൾ ശ്രദ്ധിച്ചുനോക്കി. ആരും അതിനകത്തില്ലെന്നുറപ്പിച്ചതിനുശേഷമാണ് കാറിൽ കയറിയത്. എങ്കിലും, സംശയമങ്ങോട്ടു മാറുന്നില്ല. ശ്വാസം ആഞ്ഞുവലിക്കുമ്പോൾ, അതേ മണം കിട്ടുന്നുണ്ട്. വണ്ടിയിൽ കയറുന്നതിനുമുമ്പ്, മുന്നിൽനിന്ന് ചൂളംവിളിയും വ്യക്തമായി കേട്ടതാണ്. മറ്റാരുടേയെങ്കിലും ചൂളംവിളിയാണെങ്കിൽ അയാൾക്ക് ഇത്രയും
Read Moreവന്ദനം – വിനു ഏബ്രഹാം
ഇവിടെ മുഖ്യകഥാപാത്രം താനാണെങ്കിലും മറ്റാരൊക്കെയോ ചേർന്നു കളിക്കുന്ന ഒരു നാടകം രംഗത്ത് കാണുന്ന മട്ടിൽ പ്രഭാകരൻപിള്ള തനിക്ക് ചുറ്റിനും സംഭവിക്കുന്നതെല്ലാം നോക്കിക്കൊണ്ടിരുന്നു. വീടിന്റെ മുൻഭാഗത്തുള്ള തുറന്ന തളത്തിൽ നാല് അധ്യാപകരും മുപ്പതോളം കുട്ടികളും ചേർന്ന് പരിപാടി തുടങ്ങാനുള്ള ഒരുക്കത്തിലാണ്. വീട്ടിലെ ഒരാൾ എന്ന നിലയിൽ സഹായത്തിനായി സുനന്ദയുമുണ്ട്. പ്രഭാകരൻ പിള്ളക്കും ഹെഡ്മിസ്ട്രസ് ഉൾപ്പെടെയുള്ള അധ്യാപകർക്കും ഇരിക്കാനുള്ള
Read Moreതിരക്കഥയുടെ തൂവൽസ്പർശം – സോക്രട്ടീസ് കെ വാലത്ത്
ഒരു തിരക്കഥാകൃത്ത് ആയില്ലായിരുന്നു എങ്കിൽ ജോൺ പോൾ ആരാകുമായിരുന്നു? ഒരു മികച്ച കഥാകൃത്ത്. അല്ലെങ്കിൽ മികവുറ്റ ഒരു നോവലിസ്റ്റ്. എന്നാൽ ജോൺപോൾ സിനിമയിലെത്തുന്നതിനു മുമ്പോ എത്തിയതിനു ശേഷമോ ഒരു ചെറുകഥ പോലുമെഴുതിയിട്ടില്ല. തോപ്പിൽ ഭാസി, എസ്.എൽ.പുരം, കെ.ടി.മുഹമ്മദ്, എൻ. ഗോവിന്ദൻ കുട്ടി, എംടി, ഷെരീഫ്, പത്മരാജൻ, ടി.ദാമോദരൻ, ലോഹിതദാസ് – ഇവർ ഒക്കെ എഴുത്തുലോകത്തു നിന്നു
Read Moreമലയാള സിനിമയില്‍ ലൈംഗിക ചൂഷണമുണ്ടോ ? – വിധു വിന്‍സെന്റ്
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വെറും പ്രഹസനമോ ? ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്‌ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പ്രസ്താവിച്ചത് അടുത്തിടെയാണ്. എന്‍ക്വയറി കമ്മീഷന്‍ ആക്ട് പ്രകാരമല്ല പ്രസ്തുത കമ്മിറ്റിയുടെ നിയമനം എന്നതിനാല്‍ അതിന്റെ ആവശ്യമില്ലത്രെ. നിയമപരമായി അത് ശരിയായിരിക്കാം. പക്ഷേ, ഇതിനുമുമ്പും ഇത്തരം ചില കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ പൊതുചര്‍ച്ചയ്ക്ക് വിധേയമായിട്ടുണ്ട്. കേരളത്തിലെ ഹയര്‍ സെക്കണ്ടറി
Read Moreഡോ. വി. രാജകൃഷ്ണനുമായി അഭിമുഖം – പി.എസ്. പ്രദീപ്
രോഗത്തിന്റെ ഭീതി നഗരത്തെ വീണ്ടും ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഒരു ഇരുണ്ട സന്ധ്യയിലാണ്. ”രോഗത്തിന്റെ പൂക്കൾ” (1979) എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായി സംഭാഷണത്തിലേർപ്പെട്ടത്. ”ചെറുകഥയുടെ ഛന്ദസ്സ്”, ”മൗനം തേടുന്നവാക്ക്”, ”നഗ്നയാമിനികൾ”, “കാഴ്ചയുടെ അശാന്തി”, ”ചെറുകഥയുടെ രാഗതാളങ്ങൾ” തുടങ്ങിയ കൃതികളിലൂടെ മലയാള സാഹിത്യത്തിലും ചലച്ചിത്ര സാഹിത്യത്തിലും വ്യത്യസ്തവും നവീനവുമായ സൗന്ദര്യ സങ്കൽപം സൃഷ്ടിച്ച വിമർശകനാണ് ഡോ.വി. രാജകൃഷ്ണൻ. അദ്ദേഹം സർഗാത്മക ജീവിതത്തിന്റെ
Read More

