columnist
Back to homepageലൂയിസ് ഗ്ലിക്ക്: വാക്കിനെ പിന്തുടരുന്ന കവി’വാക്ക് ഞാനാകുന്നു’ – മദന്‍ ബാബു
(ഈ വര്‍ഷത്തെ സാഹിത്യ നോബല്‍ ജേതാവ് ലൂയിസ് ഗ്ലിക്കിന്റെ കാവ്യവഴികള്‍) കവിത, ലൂയിസ് ഗ്ലിക്കിന് ആത്മസംവേദനമാണ്, ആത്മസഞ്ചാരവുമാണ്. സ്വത്വവും സത്തയും ദു:ഖവും ഏകാന്തതയും മരണവും മാലാഖമാരുമെല്ലാം വിഷയമായ സ്വന്തം കവിതകൊണ്ട് ഗ്ലിക്ക് തന്നോടുതന്നെ സംസാരിക്കുകയാണ്. അതിനാല്‍, ലൂയിസ് ഗ്ലിക്കിന്റെ എഴുത്തുകള്‍ ‘ആത്മകഥാംശ’മുള്ളവയല്ല മറിച്ച് ‘ആത്മകവിതാംശ’മുള്ളവയാണ്. അക്ഷരങ്ങളിലെ ആഴമാര്‍ന്ന ഈ ആത്മാംശങ്ങളെയാണ് ലോകം ഇത്തവണ നൊബേല്‍ സമ്മാനം
Read Moreമാധവന്‍ നായര്‍ എങ്ങോട്ടാണ് പോകുന്നത്! – ടി.കെ. ശങ്കരനാരായണന്‍
കാലത്ത് പത്തരയ്ക്ക്, ഉച്ചയ്ക്ക് മൂന്നരയ്ക്ക്, സന്ധ്യയ്ക്ക് ഏഴരയ്ക്ക് എന്നിങ്ങനെ കൃത്യം സമയനിഷ്ഠ പാലിച്ച് മാധവന്‍ നായര്‍ എങ്ങോട്ടാണ് പോകുന്നത്?. ”നീ ശ്രദ്ധിച്ചോടി മോളേ?.” വേശമ്മയുടെ ശബ്ദത്തില്‍ ആശങ്കയോ അമിത ഉല്‍ക്കണ്ഠയോ ആയിരുന്നില്ല. അവരത് ആദ്യമായി കാണുകയുമായിരുന്നില്ല. കഴിഞ്ഞാഴ്ചയോ മറ്റോ തൊടിയില്‍ തുണികള്‍ അയയിലിടുമ്പോള്‍ തെക്കുഭാഗത്തെ ചുറ്റുമതിലിനു മുകളിലൂടെ മാധവന്‍ നായരുടെ തല മന്ദം മന്ദം നീങ്ങുന്നതു
Read Moreടെലിവിഷന്‍ ഫേക്‌ലോര്‍ – ടി.കെ. സന്തോഷ്‌കുമാര്‍
അച്ചടിയന്ത്രത്തില്‍നിന്ന് ഗൂഗിള്‍ എന്‍ജിനിലേക്കും പത്രത്തില്‍നിന്ന് ഫെയ്‌സ്ബുക്കിലേക്കും ഗുട്ടന്‍ബര്‍ക്കില്‍നിന്ന് മാര്‍ക് സുക്കര്‍ബര്‍ഗിലേക്കും ലോകം നടന്നു തീര്‍ത്ത ദൂരമാണ് ഇതുവരെയുള്ള മാധ്യമചരിത്രമെന്ന് ആലങ്കാരികമായി അടയാളപ്പെടുത്താം. പത്രത്തിനു പിന്നാലെ റേഡിയോയും അതിനു പിന്നാലെ ടെലിവിഷനും വന്നു. ഈ മൂന്നു മാധ്യമങ്ങളും വ്യവസ്ഥാപിത മാര്‍ഗരേഖകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. പത്രത്തിന് റേഡിയോ ഒരുകാലത്തും ഭീഷണിയായിരുന്നില്ല. എന്നാല്‍ ടെലിവിഷന്റെ വളര്‍ച്ച, വിശേഷിച്ച് വാര്‍ത്താചാനലുകളുടെ തത്സമയമുള്ള
Read Moreവീട്ടിലേക്കുള്ള വഴി – ബോബി ജോസ് കട്ടികാട്
തമ്പിൽ വലിച്ചുകെട്ടിയ വല പോലെയാണ് വീട്. വിസ്മയിപ്പിക്കുന്ന ആകാശ ഉൗഞ്ഞാലാട്ടങ്ങൾക്കിടയിൽ കാലിടറി വീഴുമ്പോഴുള്ള അവസാനത്തെ അഭയം. ഒരു ദേശം മുഴുവൻ അവരുടെ വീട്ടിലേക്കു മടങ്ങുകയാണ്. ഞലൃേലമ േമലയാളിക്ക് പരിചയമുള്ള വാക്കാണ്. ആമരസ ീേ യമലെ എന്നാണർത്ഥം. വാഗാ അതിർത്തിയിൽ ഒാരോ സന്ധ്യയിലും സോദരരാജ്യങ്ങളിലെ സൈനികർ ചെയ്യുന്നതുപോലെ, കാറ്റിലാടിയ പതാകകൾ താഴ്ത്തി ആദരപൂർവം പിറകോട്ട് മാറി നിൽക്കുന്ന
Read Moreമഹാമാരിക്കൊപ്പം തുടർ ഭൂചലനവും – ഡോ. സുനിൽ പി. എസ്.
ഒാരോ നിമിഷവും ഇന്ത്യയുൾപ്പെടെ ഭൂമിയുടെ പല ഭാഗങ്ങളിലായി നിരവധി തവണ ഭൂചലനങ്ങൾ അഥവാ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ലോകത്ത് ഒാരോ ദിവസവും ചെറുതും വലുതുമായി ആയിരക്കണക്കിന് ഭൂചലനങ്ങൾ ഉണ്ടാകുന്നുണ്ടെന്നു പറഞ്ഞാൽ അത് ഒരു പക്ഷേ, അതിശയോക്തിയായി തോന്നാം. എന്നാൽ അതാണ് സത്യം. കഴിഞ്ഞ നാലു മാസത്തിനുള്ളിൽ ഇഛഢകഉ19 മഹാമാരി പോലെതന്നെ ഭാരതത്തിന്റെ തലസ്ഥാന നഗരിയെയും പ്രാന്തപ്രദേശങ്ങളെയും
Read More