focus articles

Back to homepage

കോവിഡാനന്തര പ്രകൃതിജീവിതം

കോവിഡാനന്തര പ്രകൃതിജീവിതം ടി.പി. കുഞ്ഞിക്കണ്ണൻ പ്രപഞ്ചത്തിൽ ഗ്രഹങ്ങൾ ഒട്ടേറെയുണ്ടെങ്കിലും ലഭ്യമായ അറിവ് വച്ചുനോക്കുമ്പോൾ, ജീവൻ തുടിക്കുന്നത് നമ്മുടെ ഈ ഭൂമിയിൽ മാത്രമാണ്. പ്രാണവായുവിന്റെയും ശുദ്ധജലത്തിന്റെയും സാന്നിധ്യമാണ് ഇതിനടിസ്ഥാനം. സൂക്ഷ്മാണുക്കൾ മുതൽ അപാരങ്ങളായ ജന്തുക്കളും വൃക്ഷലതാദികളുമെല്ലാം അവയിൽ ജീവൻ തുടിക്കുന്നതുവഴി പലതരം ധർമങ്ങൾ അറിഞ്ഞും അറിയാതെയും ഈ ഭൂമുഖത്ത് നിറവേറ്റുന്നു. അതിന്റെ പച്ചപ്പിലാണ് നാമെല്ലാം ജീവിച്ചുപോകുന്നത്. ജീവജാലങ്ങളുടെ

Read More

മാധവിക്കുട്ടി

2009 മെയ് 31-നാണ് മലയാളത്തിലെ എക്കാലത്തെയും പ്രിയകഥാകാരി മാധവിക്കുട്ടി ഓര്‍മയായത്. മലയാള സാഹിത്യത്തില്‍ വ്യത്യസ്തശൈലിയിലുള്ള കഥകളും കവിതകളും തുറന്നെഴുത്തുകളും തുറന്നു പറച്ചിലുകളും ഓര്‍മകളും സമ്മാനിച്ച മാധവിക്കുട്ടിയുടെ അനുസ്മരണദിനത്തില്‍ അവരുടെ കൃതികളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയാണ് ഡോ. മ്യൂസ് മേരി ജോര്‍ജ്ജ്. ആലുവ യു.സി. കോളെജ് മലയാള വിഭാഗം അധ്യാപികയായി വിരമിച്ച, എഴുത്തുകാരിയും പ്രഭാഷകയുമായ ടീച്ചറുമായി Read More

ഇന്ത്യന്‍ ജനാധിപത്യം : പ്രതിസന്ധിയുടെ ആഴവും പരിഷ്‌ക്കരണത്തിന്റെ ആവശ്യകതയും

1947 ആഗസ്റ്റ് 15-ന് നടന്നൊരു സംഭവം ഓര്‍മവരുന്നു. സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെക്കുറിച്ച്  സമീര്‍ഘോഷ് എന്ന ഐ.സി.എസ്സുകാരന്‍ ബീഹാറിലെ ഒരു ഗ്രാമത്തില്‍ നടത്തിയ പ്രഭാഷണമാണ് പശ്ചാത്തലം. ചടങ്ങെല്ലാം കഴിഞ്ഞപ്പോള്‍  ജനങ്ങള്‍ക്ക് പക്ഷേ, അറിയേണ്ടിയിരുന്നത് മണ്ണെണ്ണയുടെ ലഭ്യതയെക്കുറിച്ച് മാത്രമായിരുന്നു! 1947 നും 2021 നും ഇടയ്ക്ക് രാജ്യം  പലവുരു ജനിക്കുകയും മരിക്കുകയും ചെയ്തു. ഓരോ തലമുറയുടെ പിറവിയും, പിറവിയെടുത്ത തലമുറകളുടെ

Read More

കോവിഡ് കാലം നഷ്ടമാക്കുന്ന കുരുന്നുബാല്യങ്ങള്‍

കോവിഡ് കാലം നഷ്ടമാക്കുന്ന കുരുന്നുബാല്യങ്ങള്‍ ഡോ. അബേഷ് രഘുവരന്‍ ബാല്യം എന്ന വസന്തം ചിന്തകളില്‍ നിന്നും മാഞ്ഞുപോകുമ്പോള്‍, നാം തിരക്കിന്റെയും പ്രതിസന്ധികളുടെയും ജീവിതക്രമങ്ങളോട് പടവെട്ടി അതിജീവനത്തിന്റെ ബാലികേറാമല നടന്നു തീര്‍ക്കുമ്പോള്‍, ഭൂതകാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടംപോലും സാധ്യമാകാതെ വരുമ്പോള്‍ നാം മനസ്സിലാക്കണം; ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായ 'ബാല്യം' നമ്മുടെ ഓര്‍മകളില്‍ നിന്നുതന്നെ തുടച്ചുമാറ്റപ്പെടുകയാണ് ചെയ്യുന്നതെന്ന്. ഈ Read More

അരങ്ങ്- ജോണ്‍ പോള്‍

'നിന്റെ രാജ്യം വരേണമെ!'' 67 വര്‍ഷം തുടര്‍ച്ചയായി പ്രഫഷണല്‍ നാടകരംഗത്ത് നിറഞ്ഞുനിന്നിരുന്ന അഭിനേതാവാണ് നാടകംതന്നെ ജീവിതമാക്കിയ മരട് ജോസഫ്. പാട്ടിന്റെ വഴിയിലൂടെയാണ് നാടകനടനായത്. പകര്‍ന്നാടിയ വേഷങ്ങള്‍ മാത്രം സമ്പത്തായുള്ള അരങ്ങിലെ കാരണവര്‍ അഭിനയ യൗവ്വനം ചോരാതെ ഇപ്പോള്‍ തൃപ്പൂണിത്തുറയിലെ 'അഞ്ചുതൈക്കല്‍' വീട്ടില്‍ വിശ്രമജീവിതത്തിലാണ്. വളരെ വൈകിയാണ് ഞാന്‍ മരട് ജോസഫിനെ പരിചയപ്പെടുന്നത്. കേരള സംഗീത നാടക Read More