columnist
Back to homepageഎം.പി.ശശിധരൻ – നിർമിതം
ഇരുപത്തിയാറ് വയസ്സുള്ള ഒരവിവാഹിതനാണ് ഞാൻ. വീട്ടിൽനിന്നു നടന്നെത്താൻ മാത്രം ദൂരമുള്ള പ്ലസ് ടു സ്ക്കൂളിലെ കുട്ടികളെ ചരിത്രം പഠിപ്പിക്കലാണ് എന്റെ ജോലി. ഇടയ്ക്കിടെ കടുപ്പംകൂടിയ ചായ കുടിക്കുന്നതൊഴിച്ചാൽ ഒരു ദുശ്ശീലവും എനിക്കില്ല. പ്രലോഭിപ്പിക്കുന്ന വാഗ്ദാനങ്ങൾ കോർത്ത ചൂണ്ടക്കൊളുത്തുകളുടെ അടുത്തുപോലും പോകരുതെന്ന് എനിക്ക് നന്നായറിയാം. എന്നിട്ടും ഞാൻ വായനതുടർന്നു. സാധാരണഗതിയിൽ, ആദ്യവരിയിൽത്തന്നെ ഞാനത് അവസാനിപ്പിക്കേണ്ടതാണ്. നടക്കാനുള്ള
Read Moreയുദ്ധോത്സുകതയുടെ ചതിക്കുഴികൾ – എൻ പി ചെക്കുട്ടി
യുദ്ധം നയനമനോഹരമായ ഒരു വർണക്കാഴ്ചയായി മാറിയത് 1990 -ൽ അമേരിക്കൻ സൈന്യം സദ്ദാം ഹുസൈന്റെ ഇറാഖിലേക്കു നടത്തിയ പടയോട്ടം സിഎൻഎൻ ചാനൽ തത്സമയം ലോകമെങ്ങും പ്രക്ഷേപണം ചെയ്‌ത നാളുകൾ മുതലാണ്. ഇറാഖ് യുദ്ധത്തിനു പത്തുവർഷം മുമ്പ് 1980 ജൂൺ ഒന്നിനാണ് അമേരിക്കയിലെ അറ്റ്ലാന്റയിൽ നിന്നും സിഎൻഎൻ ദിനംപ്രതി 24 മണിക്കൂറും തത്സമയ പ്രക്ഷേപണം ആരംഭിച്ചത്. ലോകമാധ്യമ
Read Moreശ്വാനവൃത്താന്തം – രൺജിത് രഘുപതി
ഒന്നു മുഖംകഴുകി വരാമെന്ന് സി.ഐ.യോഹന്നാനോടുപറഞ്ഞ് കുളിമുറിയിലേക്കു കയറിയ ചെങ്കള്ളൂർ ബിജുവിന്റെ ഹൃദയം, മൂത്രമൊഴിക്കുമ്പോഴും സോപ്പിട്ട് മുഖം കഴുകി തുടയ്ക്കുമ്പോഴും തുപ്പലിന്റെയും വിയർപ്പിന്റെയും നാറ്റമുള്ള ബനിയൻ മാറ്റി ഉടുപ്പ് ധരിക്കുമ്പോഴുമെല്ലാം, ദ്രുതഗതിയിൽ മിടിച്ചു കൊണ്ടിരുന്നു. നേരം പരപരാന്ന് വെളുക്കുമ്പോഴുള്ള സർക്കിളിന്റെ ആഗമനം എന്തിനായിരിക്കും? ബിജു മുഖത്തിത്തിരി പൗഡർപൂശി കുറ്റിത്തലമുടിയൊന്നു ചീകി. യോഹന്നാൻ വരാന്തയിലിരുന്ന് മൊബൈലിൽ
Read Moreമനുഷ്യനിലേക്ക് ഉറ്റു നോക്കുന്ന കണ്ണുകൾ – രോഷ്നിസ്വപ്ന
” If we could tell a film then why make films? “ -Jafar Panahi ഒരു കലാകാരന്റെ ധൈഷണിക തലത്തെയും അയാളുടെ സമീപനങ്ങളെയും മനസിലാക്കുന്നതിനു ഇതിൽക്കൂടുതൽ അടയാളങ്ങൾ ആവശ്യമില്ല. സ്വന്തം കലാദർശനങ്ങളുടെ പേരിൽ ഭരണകൂടം അടിച്ചേൽപ്പിച്ച വിലക്ക് ഏറ്റുവാങ്ങേണ്ടി വന്നു പനാഹിക്ക്. പനാഹിയുടെ ചലച്ചിത്രസമീപനങ്ങളിലെ സ്ഫോടകാത്മകമായ ഘടകങ്ങളെ
Read Moreപ്രത്യാശയുടെ മുഖം – ഡോ.കെ.എം. മാത്യു കുരിശ്ശുംമൂട്ടില്‍
കത്തോലിക്കാസഭയുടെ അമരക്കാരനും ലാളിത്യത്തിന്റെ പ്രതീകവുമായ ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥയാണ് ‘പ്രത്യാശ’ (Hope). ജീവിച്ചിരിക്കുമ്പോൾ ഒരു മാർപാപ്പ പ്രസിദ്ധപ്പെടുത്തുന്ന ആദ്യത്തെ ആത്മകഥയെന്ന നിലയിലും, പ്രത്യാശയുടെ ജൂബിലിവർഷമായ 2025-ൽ പുറത്തിറങ്ങിയെന്നതിനാലും ഈ ഗ്രന്ഥം ചരിത്രപരമാണ്. ഇറ്റാലിയൻ പത്രപ്രവർത്തകൻ കാർലോ മുസ്സോയുമായുള്ള ദീർഘസംഭാഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ കൃതി, ബ്യൂണസ് ഐറിസിലെ ബാല്യംമുതൽ മാർപാപ്പ പദവിവരെയുള്ള യാത്രയും സഭയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും സത്യസന്ധമായി
Read More